മികച്ച ചെറുകഥകൾ
മികച്ച കഥകൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Written by: Madhavan K
- Category: prime story
- Hits: 3838
(Madhavan K)
ആ വാതിലിനപ്പുറം മോർച്ചറി മുറിയിൽ, ഒരു കൗമാരക്കാരി മരിച്ചു മരവിച്ചു കിടപ്പുണ്ട്. 'സ്നേഹ'യെന്നാണു പേര്.
- Details
- Written by: Sathy P
- Category: prime story
- Hits: 2210
(Sathy P)
ഒരുപാടു പഴക്കമുണ്ട് ഓർമ്മകളുറങ്ങുന്ന താളുകൾക്ക്. അവയിൽ ചിലത് വാലൻപാറ്റകൾക്കു ഭക്ഷണമായിരിക്കുന്നു... എങ്കിലും ചിതലരിക്കാത്ത ചിലതു ബാക്കിയുണ്ട്.
- Details
- Written by: Sohan KP
- Category: prime story
- Hits: 3310
(Sohan KP)
രാത്രി വളരെവൈകിയിരുന്നു.നഗരത്തിലെ വിജനമായ റോഡിലൂടെ ഗോപാല്‍ കാറോടിച്ചൂ പോകുകയായിരുന്നു. വഴിയില്‍ ഒരാള്‍,കൈ കാണിച്ചത് കണ്ട് ,ഒന്നു സംശയിച്ചെങ്കിലും ഗോപാല്‍ വണ്ടി നിര്‍ത്തി. അയാള്‍ കാറിനടുത്തേക്ക് വന്നു. ഗ്ളാസ് താഴ്ത്തിയശേഷം ഗോപാല്‍ ചോദിച്ചു.
- Details
- Written by: Divya Reenesh
- Category: prime story
- Hits: 4331
( Divya Reenesh)
രാവിലെ തന്നെ തുടങ്ങിയ തിരക്കാണ്. വല്ല്യമ്മയും, എളേമ്മയും ഒക്കെത്തിനും മുന്നിൽ ത്തന്നെയുണ്ട് ഒരാൾ മരിക്കാൻ കിടക്കുമ്പോൾ എന്തിനാണ് ഇത്രയേറെ ഒരുക്കം എന്നെനിക്ക് അറിയില്ലായിരുന്നു…
- Details
- Written by: Sathish Thottassery
- Category: prime story
- Hits: 3356
(Sathish Thottassery
ആശുപത്രിയിലെ ആളനക്കങ്ങൾക്കു ജീവൻ വെച്ച് തുടങ്ങിയ ഒരു പകലാരംഭത്തിലായിരുന്നു അയാൾ ഡോറിൽ മുട്ടി അകത്തേക്ക് വന്നത്.
"ഹെല്ലോ ഐ ആം ആനന്ദ് കുമാർ"
"എസ് പ്ളീസ്. ഹരി പറഞ്ഞിരുന്നു."
- Details
- Category: prime story
- Hits: 3502


- Details
- Written by: Sathish Thottassery
- Category: prime story
- Hits: 2105
(Sathish Thottassery
അന്ന് മഹാമാരിയുടെ രൗദ്ര നർത്തനത്തിന് തുടക്കമിട്ട മാർച്ച് മാസാന്ത്യത്തിലെ ഒരു തിങ്കളാഴ്ചയായിരുന്നു. ലോക്ക് ഡൌൺ പ്രഖ്യാപിച്ച കാരണം റോഡിൽ തീരെ തിരക്ക് ഇല്ലായിരുന്നു. നഗരത്തിന്റെ ആകാശത്തിൽ ശ്മശാന മൂകത തളം കെട്ടി നിന്നിരുന്നു. റോഡ് വാഹനങ്ങളും ആളുകളിമില്ലാതെ വിജനമായി കിടന്നു.
- Details
- Written by: T V Sreedevi
- Category: prime story
- Hits: 2552
(T V Sreedevi )
"നിനക്കൊരിക്കലും അവളെ സ്വന്തമാക്കാൻ ആവില്ലല്ലോ?" കയ്യിലിരുന്ന ചൂട് കാപ്പി ഊതിക്കുടിച്ചുകൊണ്ട് അജിത് ചോദിച്ചു. "പിന്നെ നീ എന്തിനാ വെറുതെ സമയം പാഴാക്കുന്നെ? "
ലുലുമാളിലെ കോഫി ഷോപ്പിൽ ഒരു മേശക്കു ചുറ്റും ഇരിക്കുകയായിരുന്നു അവർ.