കഥകൾ
- Details
- Category: Story
- Hits: 1229


മുറ്റത്തു പടുത്തുയർത്തിയ മരണപന്തലിൽ നിറയെ ആളുകൾ, അന്തരീക്ഷത്തിലാകെ ഖുർആൻ പാരായണത്തിന്റെ ശീലുകൾ ഉയർന്നുകേൾക്കുന്നുണ്ട്. തുറന്നിട്ട ജനാലയിലൂടെ പൂമുഖത്തുനിന്നും കത്തിയെരിയുന്ന ചന്ദനത്തിരിയുടെ ഗന്ധം മുറിയിലേയ്ക്ക് അരിച്ചെത്തുന്നുണ്ട്.
- Details
- Category: Story
- Hits: 1235


പകൽ വിടവാങ്ങിയിരിക്കുന്നു .സന്ധ്യ മയങ്ങിക്കഴിഞ്ഞിരുന്നു. നഗരം തിരക്കണിഞ്ഞു കഴിഞ്ഞു. വിവിധ വേഷക്കാർ, ഭാഷക്കാർ, ജോലിക്കാർ... എല്ലാരും ജോലികഴിഞ്ഞു കൂടണയാനുള്ള കിളികളെപ്പോലെ നഗരത്തിലൂടെ പരക്കം പാഞ്ഞുകൊണ്ടിരുന്നു. വാഹനങ്ങൾ ഹോൺ മുഴക്കിക്കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും പാറിനടന്നു. രാത്രിവണ്ടിയുടെ ചൂളം വിളി അകലെയേതോ സ്റ്റേഷനിൽ മുഴങ്ങി നിർജീവമായി.
- Details
- Written by: Madhavan K
- Category: Story
- Hits: 1227


മക്കളേ.. മയക്കത്തിൽ പെട്ടു പോയ ടാ.. ഗുളികേടെ ക്ഷീണം. ഗോമതീ ഊണായില്ലേ, എല്ലാരേം വിളി. ഞാനിതായെത്തി. അല്ലാ, ഈ തോർത്തെവിടെപ്പോയി? മുഖം കഴുക്യാൽ പിന്നെയതും നോക്കി നടക്കണം. ഓരോരോ ഗതികേടേ.
- Details
- Written by: Yoosaf Muhammed
- Category: Story
- Hits: 1250

ജീവിതം ചില നിമിഷങ്ങളുടെ ഒരു ശേഖരമാണ്. ചില സന്തോഷങ്ങൾ, ചില സങ്കടങ്ങൾ, പിന്നെ മറക്കാൻ പറ്റാത്ത കുറെ ഓർമ്മകളും.
- Details
- Category: Story
- Hits: 1452


"ഏയ് ഗായത്രി ഇതുവരെ റെഡിയായില്ലേ .?"
'സുഭദ്രാമ്മയുടെ' വിളി കേട്ടുകൊണ്ടാണ് ഗായത്രി ഉറക്കത്തിൽനിന്ന് ഉണർന്നത്. അവൾ ചുമരിലെ ക്ലോക്കിലേക്ക് നോക്കി. സമയം ആറുമണി. ഇന്ന് മാസാവസാന ശനിയാഴ്ച, ജോലിക്കാർക്കൊക്കെ ശമ്പളം കിട്ടുന്ന ദിവസം. അതുകൊണ്ടുതന്നെ ഏറ്റവുംകൂടുതൽ ആളുകൾ സന്ദർശനത്തിന് എത്തുന്ന ദിവസവുമാണ്.
- Details
- Category: Story
- Hits: 1215


"ഇതുപോലൊരു ബന്ധം നമുക്ക് സ്വപ്നം കാണാൻപോലും പറ്റില്ല മോളെ. ചെറുക്കനെ നീയും കുഞ്ഞുനാൾ തൊട്ട് അറിയുന്നതല്ലേ? എത്ര സുന്ദരൻ. ഇഷ്ടംപോലെ പണം, നല്ലൊരു ജോലി, പോരാത്തതിന് നാട്ടിലെ പേരുകേട്ട കുടുംബത്തിലെ ഇളയ ആൺകുട്ടി.
- Details
- Written by: Yoosaf Muhammed
- Category: Story
- Hits: 1142


നേരം വെളുത്തു വരുന്ന തേയുള്ളു. കതകിൽ തുടരെ തുടരെയുള്ള മുട്ടു കേട്ടാണ് സാവിത്രി വാതിൽ തുറന്നത്. വെളിയിലേക്ക് എത്തിനോക്കിയ അവൾ ഞെട്ടി.
- Details
- Written by: Ruksana Ashraf
- Category: Story
- Hits: 1161


വഴിക്കണ്ണുമായ് 'പാറുവമ്മ 'തന്റെ കൂട്ടുകാരി 'മാളു'വിനെ കാത്തിരിക്കുകയായിരുന്നു. പാറുവമ്മക്ക് ചെറിയ ചെറിയ ഓർമ പിശകുകൾ വന്നത് കൊണ്ട് ഒരു മാസം മുമ്പ്, മകൻ 'രഘു 'പട്ടണത്തിലുള്ള ഒരു ഹോസ്പിറ്റലിൽ കൊണ്ടുപോയി, ഡോക്ടർ പാറുവമ്മയെ വിശദമായ പരിശോധിച്ചു, എന്നിട്ട് പറഞ്ഞു, അമ്മക്ക് മറവി രോഗത്തിന്റെ തുടക്കം ആണെന്ന്. അത് കേട്ട് പാറുവമ്മ ഒന്ന് ഞെട്ടാതിരുന്നില്ല, എന്നിട്ടും ധൈര്യം അഭിനയിച്ചു കൊണ്ട് തന്റെ മുൻ വരിയിലെ പല്ലില്ലാത്ത മോണ കാണിച്ചു വെളുക്കെ ചിരിച്ചു.
Mozhi2
Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

