കഥകൾ
- Details
- Written by: Molly George
- Category: Story
- Hits: 1194
"എൻ്റെ മോൻ ഒരിക്കലുമമ്മയെ വേദനിപ്പിക്കരുത്. പാവമാണ് നിൻ്റെയമ്മ, മോൻ വളർന്ന് വല്യ കുട്ടിയാവുമ്പോൾ അമ്മയെ നന്നായി നോക്കണം."
- Details
- Category: Story
- Hits: 1124
"ആലകത്തുകാവ് ഇറങ്ങാനുണ്ടോ?" കണ്ടക്ടറുടെ ശബ്ദം കേട്ട് കാഴ്ചകളുടെ മായികവലയത്തിൽ നിന്ന് മുക്തനായികൊണ്ട് അയാൾ ചുറ്റും നോക്കി. തനിക്ക് ഇറങ്ങേണ്ടുന്ന സ്ഥലം.
- Details
- Written by: Shaji John
- Category: Story
- Hits: 1437
തനിക്ക് അറിയാമായിരുന്നു ഞാൻ ആരായിരുന്നു എന്ന്? നിന്നെപ്പോലുള്ള കാളകൾ ഇരയുടെ ഭാഗത്തുനിന്ന് ഒരിക്കലും ചിന്തിക്കാറില്ല. പത്താംക്ലാസ് ബോർഡ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പതിനാലു വയസ്സ് മാത്രം പ്രായമുള്ള ഒരു വിദ്യാർത്ഥിനിയായിരുന്നു ഞാൻ. ഉദ്യോഗം ജനിപ്പിക്കുന്ന ഈ ലോകത്തിൽ ഉള്ള ജീവിതത്തെ കുറിച്ച് ഓർത്ത് ആനന്ദ തിമിർപ്പിൽ ആയിരുന്നു ഈ പെൺകുട്ടി.
- Details
- Written by: Ruksana Ashraf
- Category: Story
- Hits: 1082
ഒരു മൂർഖൻപാമ്പ് ചീറ്റുമ്പോലെ അവൾ അലറി. "ഇല്ല ഞാൻ വരില്ല". അവളുടെ ശബ്ദത്തിന്റെ അലകൾ അന്തരീക്ഷത്തിലൂടെ ഒഴുകി ഇറങ്ങി വീണ്ടും അവളിലെത്തി, എതിർപ്പുകൾ ഞരക്കവും, മൂളലുമൊക്കെ ആയി അവളിൽ തന്നെ കെട്ടടങ്ങി. അവൾ ഒരു നിമിഷം നിശബ്ദയായി.
- Details
- Written by: Ruksana Ashraf
- Category: Story
- Hits: 1147
അയാൾ മരണത്തിനും, ജീവിതത്തിനുമിടയിലുള്ള നൂലുപാലത്തിലൂടെ, കിതച്ച്, കിതച്ച്, ജരാനരകൾ ബാധിച്ച മനസ്സുമായി, ആശകളെയും, മോഹങ്ങളെയും, ബന്ധിച്ച്, ഈ ജയിലിലെ നാലു ചുവറിനുള്ളിൽ ഞെട്ടി തെറിച്ച ഓർമകളോടെ, കഴിയാൻ തുടങ്ങിയിട്ട് ഏതാനും ദിവസം ആയിട്ടേ ഉള്ളൂ.
- Details
- Written by: Sajith Kumar N
- Category: Story
- Hits: 1332
റെയിൽവേ സ്റ്റേഷനിലെത്തുമ്പോൾ , തെക്ക് ഭാഗത്തേക്കുളള വണ്ടിയുടെ വരവ് വിളംബരം ചെയ്ത് മണി നാദം ഉച്ചത്തിൽ മുഴങ്ങുന്നുണ്ടായിരുന്നു. ഓടി കിതച്ച് എത്തിയതിന്റെ ഹൃദയമിടിപ്പ് മണിനാദത്തിനും മുകളിൽ ഉയർന്ന് കേൾക്കാമായിരുന്നു.
- Details
- Written by: T V Sreedevi
- Category: Story
- Hits: 1123
വളരെ നാളുകൾക്കുശേഷം ഒരു ട്രെയിൻ യാത്രക്കിടയിലാണ് ഞാൻ അവളെ കണ്ടത്.'നയന'യെ,എന്റെ ബാല്യകാല സുഹൃത്തിനെ.പത്താം ക്ലാസ്സ് കഴിഞ്ഞതിൽ പിന്നെ ഞങ്ങൾ തമ്മിൽ കണ്ടിട്ടില്ല. അവളുടെ അമ്മയുടെ നാടായ നിലമ്പൂരിലേയ്ക്ക് അവർ താമസം മാറ്റിയിരുന്നു.
- Details
- Written by: Sajith Kumar N
- Category: Story
- Hits: 1042
മുററത്തെ മുല്ലയ്ക്ക് മണമില്ലെന്നും ഞാവൽ പഴുക്കുമ്പോൾ കാക്കയ്ക്ക് വായ്പുണ്ണന്നുമുള്ള പഴഞ്ചൊല്ലുകളുടെ അർത്ഥവ്യാപ്തി ശരിയ്ക്കും അനുഭവച്ചറിഞ്ഞത് കോറോണ വൈറസ് വ്യാപനം തടയുന്നതിൽ ലഭിച്ച ലോക്ക് ഡൗൺ കാലത്താണ്.