കഥകൾ
- Details
- Written by: Jyothi Kamalam
- Category: Story
- Hits: 897
വളരെ ലാഘവത്തോടെ സതീഷ് തൻ്റെ ആയുധം മൂർച്ചവരുത്തി. കഠാര മൂർച്ചകൂട്ടുന്നതൊക്കെ സിനിമയിൽ മാത്രം കണ്ടിട്ടുള്ള പാർവതി തെല്ലൊരു പരിഭ്രാന്തിയോടെ നോക്കി നിന്നു.
- Details
- Written by: Shaheer Pulikkal
- Category: Story
- Hits: 1865
സിറിയയുടെ വടക്ക് ഭാഗത്ത് നിന്നും തുര്‍ക്കിയിലേക്കൊരു ബോട്ട് വന്നു. ഒറ്റ നോട്ടത്തില്‍ തന്നെ അതൊരു അഭയാര്‍ത്ഥി ബോട്ടാണെന്ന് ഇസ്താംബൂളെന്ന ആ മഹാനഗരത്തെ വലംവയ്ക്കുന്നവര്ക്ക് മനസ്സിലായി. ആ കൂട്ടത്തില്‍ നിന്നും ഒരു ചെറുബാലന് ബോട്ടിറങ്ങി ജനക്കൂട്ടത്തിനിടയിലേക്ക് കയറി.
- Details
- Written by: Molly George
- Category: Story
- Hits: 1132
"നാൻസിക്കൊച്ചിന് ചോദിക്കാനും, പറയാനും ആരുമില്ലെന്ന് വെച്ച്, ഇതങ്ങനെ വിട്ടുകൊടുക്കാൻ പറ്റില്ല. സുജാതയോട് ചോദിച്ചിട്ടുതന്നെ ബാക്കിക്കാര്യം." ഔസേപ്പച്ചൻ രോഷത്തോടെ പറഞ്ഞു.
- Details
- Written by: Shaheer Pulikkal
- Category: Story
- Hits: 1265
കുറേ കാലമായി അപ്പു ഉറുമ്പുകൾക്ക് പിന്നാലെയായിരുന്നു. ഈ ഉറുമ്പുകൾ എങ്ങനെയാ ചുമരിക്കൂടി പിടിച്ചു കേറുന്നത്?, ഈ ഉറുമ്പുകൾക്ക് ശബ്ദമുണ്ടാകുമോ?, ഈ ഉറുമ്പുകൾക്ക് ഭാര്യയും കുട്ടികളുമൊക്കെ ഉണ്ടാകുമോ? തുടങ്ങി നിരവധിയാണ് അവന്റെ സംശയങ്ങൾ.
- Details
- Written by: Jyothi Kamalam
- Category: Story
- Hits: 870
പലതരം പച്ചക്കറികൾ വെച്ച് പിടിപ്പിക്കുക അതിൻ്റെ കൃഷിഫലങ്ങൾ ഒന്നും തന്നെ സ്വയം ഉപയോഗിക്കാതെ നാട്ടുകാർക്കും അയൽക്കാർക്കും കൊടുക്കുക ഇതൊക്കെയായിരുന്നു സുകുമാരിഅമ്മയുടെ പ്രധാന വിനോദങ്ങളിൽ ഒന്ന്.
- Details
- Written by: Sathesh Kumar O P
- Category: Story
- Hits: 1028
എൻറെ അപ്പൻ പട്ടാളക്കാരനായിരുന്നു -മദിരാശി റെജിമെൻറ്റിൽ; അപ്പന് അവിടെയും വേറൊരു കുടുംബം ഉണ്ടെന്നാണ് പറഞ്ഞ് കേട്ടത്. ഞാൻ പതിനാറ് വയസ്സിലേ വീട് വിട്ടിറങ്ങിയിരുന്നു. കുടുംബം, സഹോദരങ്ങൾ അവയിലൊന്നും എനിക്കെന്തോ വലിയ പ്രതിപത്തിയൊന്നും തോന്നിയിട്ടില്ല.
- Details
- Written by: Ruksana Ashraf
- Category: Story
- Hits: 1016
'ലൗ ബേർഡ്സ്' എന്ന ഫ്ലാറ്റിന്റെ ഉടമയായ 'നാജാറാൻ നാദിറ'എന്ന എഴുത്തുകാരൻ, ഫ്ലാറ്റ്സൂക്ഷിപ്പുകാരനായ മാധവേട്ടനോട്, അവിടെ തന്നെ റെന്റിനു താമസിക്കുന്ന ഫാമിലിയുടെ മേൽവിലാസം തിരക്കിയപ്പോൾ അയാൾ ഒന്ന് ഞെട്ടി.
- Details
- Written by: Ruksana Ashraf
- Category: Story
- Hits: 988
പട്ടണത്തിൽ അത്യാധുനിക സൗകര്യമുള്ള പഞ്ചനക്ഷത്ര ഹോട്ടലിനെ അനുസ്മരിക്കുന്ന ഹോസ്പിറ്റൽ മുറിയിലുള്ള കട്ടിലിനരികിലേക്ക് കസേര ചേർത്ത് വെച്ച് അതിൽ ഇരുന്നുകൊണ്ട് ആദിത്യൻ മരണശയ്യയിൽ കിടക്കുന്ന തന്റെ പ്രിയതമയെ നനവാർന്ന കണ്ണുകളോടെ നോക്കി.