കഥകൾ
- Details
- Written by: T V Sreedevi
- Category: Story
- Hits: 1003
(T V Sreedevi )
അന്ന് ഒരു ഹർത്താൽ ദിവസം ആയിരുന്നു. പെട്ടെന്ന് ആഹ്വാനം ചെയ്യപ്പെട്ട ഒരു ഹർത്താൽ. എസ്. എസ്. എൽ. സി. പരീക്ഷക്കു മുന്നോടിയായിട്ടുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുന്ന സമയത്താണ് ഈ ഹർത്താൽ. അവധി പ്രഖ്യാപിച്ചിട്ടുമില്ല.
- Details
- Written by: Krishnakumar Mapranam
- Category: Story
- Hits: 1192
(Krishnakumar Mapranam)
വല്ലപ്പോഴും വിരുന്നിനെത്തുന്ന ഒരതിഥി മാത്രമായിരുന്നു അച്ഛന്. തമിഴ് നാട്ടിലെ രാമനാഥപുരത്ത് സ്വന്തമായി ഹോട്ടൽ നടത്തുകയായിരുന്നു അദ്ദേഹം.
- Details
- Written by: RK Ponnani Karappurath
- Category: Story
- Hits: 1226
(RK Ponnani Karappurath)
മഹാഭാരതത്തിലെ മറക്കാനാവാത്ത ഒരു കഥാപാത്രമാണ് ശിഖണ്ഡി. ഭീഷമപിതാമഹൻ കൗരവപക്ഷത്തെ വിജയത്തിൽ എത്തിക്കുമോ എന്ന ആശങ്ക പാണ്ഡവ പക്ഷത്തെ നിരന്തരം വേട്ടയാടുമ്പോൾ ഭഗവാൻ ഉപദേശിച്ചതാണ് ശിഖണ്ഡിയുടെ രംഗപ്രവേശനം സാധ്യമാക്കിയത്.
- Details
- Written by: രാജേഷ് ആട്ടീരി
- Category: Story
- Hits: 1090
(രാജേഷ് ആട്ടീരി)
അന്ന് ഒരു മഴ ദിവസമായിരുന്നു. സായാഹ്നം. ഒരു വൃദ്ധൻ പതുക്കെ റോഡരികിലൂടെ കുട ചൂടി നടക്കുകയാണ്. സമയവും ജീവിതവും സായാഹ്നത്തിലാണ്.
- Details
- Category: Story
- Hits: 1189
(അബ്ബാസ് ഇടമറുക്)
പള്ളിക്കുമുന്നിലുള്ള ഇടവഴിയിലെ കൊച്ചുവീട്. റോസാച്ചെടികൾകൊണ്ടുനിറഞ്ഞ അതിന്റെ മുറ്റം. ആ മുറ്റത്ത് ഇപ്പോൾ അയൽക്കാർ ഓരോരുത്തരായി നിരന്നിട്ടുണ്ടാവും. ആ റോസാച്ചെടികൾപോലും ഇപ്പോൾ കണ്ണുനീർ പൊഴിക്കുന്നുണ്ടാവും.
- Details
- Written by: RK Ponnani Karappurath
- Category: Story
- Hits: 1223
(RK Ponnani Karappurath)
കുന്തി ദേവിക്ക് സൂര്യ ദേവനിൽ ഉണ്ടായ മകനാണ് കർണൻ. വിവാഹത്തിന് മുൻപ് ഒരിക്കൽ ദുർവാസാവ് മഹർഷി കുന്തി ദേവിയുടെ പരിചരണത്തിൽ സന്തുഷ്ടനായി അവർക്ക് ഉപദേശിച്ചു കൊടുത്ത ഒരു മന്ത്രമാണ് കർണൻ്റെ ജന്മത്തിന് കാരണമായത്.
- Details
- Written by: രാജേഷ് ആട്ടീരി
- Category: Story
- Hits: 1252


(രാജേഷ് ആട്ടീരി)
സായാഹ്നത്തിന്റെ അലസതയെ വകഞ്ഞു മാറ്റാൻ കടൽത്തീരത്തേക്കു നടന്നു കൊണ്ടിരിക്കുകയാണ് ഞാൻ. ശിരസ്സിനു മുകളിലുള്ള വിശാലലോകത്തെ നോക്കിയപ്പോൾ വെൺമേഘങ്ങൾ തങ്ങളുടെ അനന്തമായ യാത്ര നുകരുന്നതായി തോന്നി.
- Details
- Written by: Ruksana Ashraf
- Category: Story
- Hits: 1179
( റുക്സാന അഷ്റഫ്)
ആ ഭയാനകമായ സ്വപ്നത്തിന്റെ പുകചുരുളിൽ നിന്ന് മോചിതയാവാൻ അവൾ അൽപ്പസമയം എടുത്തു. പുറത്ത് ഇടി മിന്നലോട് കൂടി മഴ വലിയ ശബ്ദത്തിൽ പെയ്യുന്നുണ്ടായിരുന്നു.