കഥകൾ
- Details
- Written by: Sathy P
- Category: Story
- Hits: 1177


- Details
- Category: Story
- Hits: 1046


''ഈ മാധവൻ തിരുമേനിയുടെ ഒരു കാര്യമേ... മോളുടെ പ്രായം പോലുമില്ലാത്ത ഒരു പെണ്ണിനെയല്ലേ വേളി കഴിച്ചു കൊണ്ടുവന്നിരിക്കുന്നെ...''
- Details
- Written by: T V Sreedevi
- Category: Story
- Hits: 1033
കമ്പനിയുടെ ക്യാന്റീനിൽ ഇരുന്ന് എല്ലാവരും ഉച്ചഭക്ഷണം കഴിക്കുമ്പോഴാണ് മിഥുൻ എത്തിയത്.
"ആഹാ...നീ ലീവ് കഴിഞ്ഞെത്തിയോ?"
"എവിടെയായിരുന്നു ഹണിമൂണിന് പോയത്?"
- Details
- Written by: Sruthy Devi P G
- Category: Story
- Hits: 1036
ചുട്ടു പൊള്ളുന്ന മീനമാസച്ചൂട് കൂസാതെ, ചൂളം വിളിച്ചും ശബ്ദമുണ്ടാക്കിയും പാളത്തിലൂടെ കിതച്ചുകൊണ്ട് ഓടുകയാണ് ആ തീവണ്ടി. ലക്ഷ്യസ്ഥാനങ്ങളിലേയ്ക്ക് ജീവിതഭാണ്ഡവും പേറി കുറെ മനുഷ്യർ അതിനുള്ളിൽ യാത്ര ചെയ്യുന്നു.
- Details
- Category: Story
- Hits: 1544
നീണ്ട ഏഴുവർഷങ്ങൾ. ഒരിക്കലും തിരിച്ചുവരരുതെന്ന് ആഗ്രഹിച്ചുകൊണ്ടാണ് നാടുവിട്ടത്. എന്നിട്ടും ഇതാ താൻ വീട്ടിൽ തിരിച്ചെത്തിയിരിക്കുന്നു. ബന്ധങ്ങളുടേയും കടപ്പാടുകളുടേയും ചങ്ങലകെട്ടുകളെ അറുത്തുമുറിച്ചുകൊണ്ട്, ജന്മം നൽകി പോറ്റിവളർത്തിയ മാതാപിതാക്കളേയും, ജനിച്ചുവളർന്ന നാടിനേയും വിട്ടുകൊണ്ട് കാമുകിയുടെ കൈയും പിടിച്ചുകൊണ്ടു നാടുവിട്ടുപോയിട്ട് വർഷങ്ങൾ ഏഴു കഴിഞ്ഞിരിക്കുന്നു.
- Details
- Written by: Jinesh Malayath
- Category: Story
- Hits: 923
അശോകൻ എങ്ങോട്ടെന്നില്ലാതെ നടന്നുകൊണ്ടേ ഇരുന്നു. ജീവിതം ആകെ വഴി മുട്ടിയ പോലെ. കുറച്ചു കഴിഞ്ഞാൽ എല്ലാം ശരിയാവും എന്ന പ്രതീക്ഷയും നശിച്ചിരിക്കുന്നു. കടബാധ്യതകൾ വൈറസ് പോലെ പെരുകി ക്കൊണ്ടിരിക്കുന്നു.കുടുംബവും ഭാവിയും ഇനിയെന്തെന്ന ഭാവത്തോടെ തുറിച്ചുനോക്കിക്കൊണ്ടിരുന്നു.
- Details
- Written by: Jinesh Malayath
- Category: Story
- Hits: 1029
കമ്മാരൻ ഒരു ഓർമ്മപ്പെടുത്തലാണ്. നമ്മുടെ നാടിനെക്കുറിച്ച്, നേതാക്കന്മാരെക്കുറിച്ച്, ദേശങ്ങളെക്കുറിച്ച് നമ്മൾ കുഞ്ഞുന്നാൾ മുതൽ കേട്ടുപഠിച്ച ചരിത്രത്തെക്കുറിച്ച്. എല്ലാം പഴങ്കഥകൾ പോലെ ഓരോരുത്തരും തങ്ങൾ വായിച്ച പുസ്തകങ്ങൾക്കനുസരിച്ച് ഉരുവിടുകയും പുതിയ തലമുറയ്ക്ക് ഓതിക്കൊടുക്കുകയും ചെയ്യുന്നു.
- Details
- Written by: Yoosaf Muhammed
- Category: Story
- Hits: 975
ജീവിതം ഒരു പുസ്തകം പോലെയാണ്. ചില പാഠങ്ങളിൽ സങ്കടമുണ്ട്, ചിലതിൽ സന്തോഷവും, വേറെ ചിലതിൽ അദ്ഭുതവും. പക്ഷേ താളുകൾ മറിച്ചില്ലെങ്കിൽ അടുത്ത പാഠങ്ങളിൽ എന്താണ് എഴുതിയിരിക്കുന്നത് എന്ന് ഒരിക്കലും അറിയാൻ കഴിയില്ല. കനി റാവുത്തർ എന്ന മനുഷ്യന്റെ ജീവിത പുസ്തകത്തിലെ ചില താളുകളിൽ കണ്ട കഥയാണിത്.