കഥകൾ
- Details
- Written by: Kunju
- Category: Story
- Hits: 1394
'ഇന്നു നേരത്തെ വന്നോ?'
'മ്മ്'.........
ഞാൻ മുഖത്ത് ചെറുതായി ചിരി വരുത്തി. വിജേഷ് എവിടെ എന്നാകും അടുത്ത ചോദ്യം.
'പുതിയ വർക്ക് ആ മേശയിൽ വെയ്ച്ചിട്ടുണ്ട്'.
- Details
- Written by: വി. ഹരീഷ്
- Category: Story
- Hits: 1388
കുറേകാലമായി അടച്ച് പൂട്ടിക്കിടക്കുന്ന വീട്ടിലേക്കുള്ള വഴിയിൽ ബൈക്കിന് പിറകിൽ സോനയുടെ ശരീരം കിടുകിടാവിറച്ചു. നല്ല തണുപ്പ്, നക്ഷത്രങ്ങൾ, നിലാവ് പ്രണയസീമയ്ക്ക് ഇനിയെന്ത് വേണം. രതീഷ് തരമാക്കിയ വീടാണ് പുതിയ ദാമ്പത്യം തുടങ്ങുമ്പോൾ അത് അത്യാവിശ്യമാണ്. അനാഥനായ രതീഷിന് ഇത്രയും ഒപ്പിക്കാനൊക്കുമെന്ന് സോന വിചാരിച്ചില്ല.
- Details
- Written by: Yoosaf Muhammed
- Category: Story
- Hits: 1325
ഷീല നാട്ടിലെ അറിയപ്പെടുന്ന ഒരു നല്ല തയ്യൽക്കാരിയാണ്. കൃത്യസമയത്തു തന്നെ ആളുകൾക്ക് തുണി തയ്ച്ചു കൊടുക്കും. അതുകൊണ്ട് ജനങ്ങൾക്കിടയിൽ അവർക്ക് നല്ല മതിപ്പാണ്. 'ശ്രേഷ്ഠമായ മനസ്സിൽ നിന്നു മാത്രമേ ശ്രേഷ്ഠമായ പ്രവൃത്തികൾ ഉണ്ടാകു'
- Details
- Written by: RK Ponnani Karappurath
- Category: Story
- Hits: 1541
ഇരുട്ടിൻ്റെ കരിമ്പടം പുതച്ച് പുറത്തിറങ്ങുമ്പോൾ ചാറ്റൽ മഴ പെയുന്നൂണ്ടായിരുന്നൂ. ചരൽ പാകിയ ഗ്രാമവീഥിയിൽ നിന്നും റോഡിൽ കയറി നേരെ നടക്കുമ്പോൾ യാത്രക്കാരാരും തന്നെ ദൃഷ്ടിയിൽ പതിഞ്ഞില്ല.
- Details
- Written by: Haneef C
- Category: Story
- Hits: 1557
ശിഷ്യൻ: ഗുരോ എന്തു ചെയ്തിട്ടും മനസ്സമാധാനം കിട്ടുന്നില്ല.
ഗുരു: പാലം കടന്നു താഴ് വാരത്തെത്തിയാൽ ഒരു വീടു കാണാം. അവിടെ മൂന്നു നാൾ താമസിക്കുക. നീ അന്വേഷിക്കുന്നത് കണ്ടെത്താനാവും.
- Details
- Written by: Deepa.N Parasuraman
- Category: Story
- Hits: 1517
"ആ നിങ്ങള്‍ വന്നോ? ഞാനിത്രേം നേരം നാരാണീനോട് വാർത്താനോം പറഞ്ഞിറ്റ് റോഡില്‍ നിക്ക്ന്ന്ണ്ടേനു, ഇപ്പൊ ഇങ്ങോട്ട് കേറിറ്റേ ഉള്ളു. രാവിലെ ബെരുംന്നു പറഞ്ഞ ആൾക്കാരാ സമയം നാലായല്ലോ ഇപ്പളാ നിങ്ങക്ക് വണ്ടി കിട്ട്യേ?"
- Details
- Written by: Vasudevan Mundayoor
- Category: Story
- Hits: 1520
ബാലന്മാഷിൻെറ മലയാളം ക്ലാസ്സു കേള്‍ക്കാന്‍ കാതു കൂര്‍പ്പിച്ചിരിക്കയാണ് കുട്ടികൾ.
“സ്നേഹം മധുരമുള്ളതാണ്, അമ്മയുടെ മുലപ്പാല്‍പ്പോലെ മധുരമുള്ളത്..”
- Details
- Category: Story
- Hits: 1334
"നീ കഴിക്കുന്നില്ലേ?"
ഇല്ല. ഉമ്മായുടെഅനിയത്തിയുടെവീട് ഇവിടെഅടുത്താ. ഞാൻ അങ്ങോട്ട് പോകും. അവൾചോറ്റുപാത്രം എടുത്ത്നടന്നു."
വെള്ളംഎടുത്തില്ലേ?"
"ഇല്ല അവിടെഉണ്ടാകും."
"ഓ എന്നാവേഗംപോയിവരൂ"