കഥകൾ
- Details
- Written by: Santhosh.VJ
- Category: Story
- Hits: 1378
(Santhosh.VJ)
അത്തിമരത്തിൻ്റെ പൊത്തിൽ ശീലുത്തത്തമ്മ മുട്ടയിട്ടു. വയ്ക്കോലും,ഉണങ്ങിയ വള്ളികളും കൊണ്ട് പൊത്തിന് സുരക്ഷയൊരുക്കിയിട്ട് മുട്ടകൾക്കുമേൽ അവൾ അടയിരുന്നു .ഒന്ന് രണ്ടു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ശീലുവിന് അതിയായ വിശപ്പു തോന്നി .പക്ഷേ മുട്ടകളെ ഉപേക്ഷിച്ചു തീറ്റയെടുക്കാൻ പോകാൻ മനസ്സുവന്നില്ല.
- Details
- Written by: Yoosaf Muhammed
- Category: Story
- Hits: 1264
(Yoosaf Muhammed)
സക്കറിയായ്ക്ക് ഒരു ആഗ്രഹം, മാർക്കറ്റിലെ എല്ലാ കടക്കാരെയും വിളിച്ച് ഒന്നു സൽക്കരിക്കണമെന്ന്. അതിന്അയാൾ മനസ്സിൽ ചില തയ്യാറെടുപ്പുകൾ ഒക്കെ നടത്തി അടുത്ത ഓണം വരെ കാത്തിരുന്നു. സക്കറിയാ മാർക്കറ്റിലെ ഒരു ചുമട്ടുതൊഴിലാളിയാണ്. രണ്ടു മക്കളും, ഭാര്യയുമൊത്ത് കഴിയുന്ന ചെറിയ കുടുംബം.
- Details
- Written by: Surag Ramachandran
- Category: Story
- Hits: 1413
(Surag Ramachandran)
പട്ടാളത്തിൽ നിന്നും പിരിഞ്ഞതിനു ശേഷം ഞാൻ ബാംഗ്ളൂരിൽ ബി.ബി.എം.പി മാർഷൽ ആയി ജോലി ചെയ്യുന്നു. എന്റെ ഭാര്യ ബാംഗ്ളൂരിൽ അദ്ധ്യാപികയാണ്. എന്റെ മകൻ സെൻട്രൽ സ്കൂളിൽ വിദ്യാർത്ഥിയാണ്.
(V. SURESAN)
രാത്രി പതിനൊന്നു മണിയായിക്കാണും. രാജു ഉറങ്ങി വന്നതാണ്. അപ്പോഴാണ് അടുത്ത മുറിയിൽ അച്ഛനും അമ്മയും തമ്മിലുള്ള സംസാരം കേട്ടത്. സംസാരം തന്നെപ്പറ്റി ആണോ എന്നറിയാൻ അവൻ എഴുന്നേറ്റിരുന്നു.
- Details
- Written by: Sasidhara Kurup
- Category: Story
- Hits: 1478
(Sasidhara Kurup)
ആവർത്തിച്ചു ചോദിച്ചിട്ടും വിഷ്ണുവിൻെറ മൊഴിയിൽ പൊരുത്തക്കേടുകൾ ഒന്നും കാണാത്തത്തിൽ അസ്വസ്ഥത തോന്നി City Police Commissioner ക്ക്.
- Details
- Written by: Sreehari Karthikapuram
- Category: Story
- Hits: 1411
(Sreehari Karthikapuram)
മുന്നിൽ എന്തോ വീഴുന്ന ശബ്ദം കേട്ടിട്ടാണ് കണ്ണ് തുറന്നത്. കനത്ത മുഖഭാവത്തോടെ പവിത്രൻ മുന്നിൽ നിക്കുന്നത് അപ്പോഴാണ് കണ്ടത്.. അവന്റെ ആത്മാർത്ഥ സുഹൃത്ത്. ഏത് പ്രതിസന്ധിയിലും തനിക്കൊപ്പം കൂടെപ്പിറപ്പിനെപ്പോലെ നില്ക്കുന്നവൻ. ദാരിദ്രവും ദുരിതവും ഏറെയുണ്ടെങ്കിലും തന്റെ മകളെ പൊന്നു പോലെയാണ് താൻ വളർത്തിയത്.
(Anvar KRP)
"സാർ.."
എല്ലുന്തിയ ശരീരം വീഴാതിരിക്കാൻ ഊന്നുവടിയിൽ താങ്ങി ആ വലിയ ടെറസ് കെട്ടിടത്തിന്റെ ഉമ്മറത്തു നിന്ന് വെറ്റിലക്കറ പുരണ്ട പല്ലുകൾ കാട്ടി അയാൾ വിളിച്ചു. അനുഭവജ്ഞാനത്തിന്റെ സപ്ത സാഗരം കടന്ന ആ വൃദ്ധന്റെ കണ്ണുകൾ കുഴിയിലാണ്ടു പോയിരുന്നു. ഊന്ന് വടി പിടിച്ച കൈയിലെ സിരകൾ ഭൂമിയിലെ കാഴ്ചകൾ കാണാൻ പുറത്തിറങ്ങിയ പോലെ തോന്നിക്കുന്നു.
(V. SURESAN)
ജന്മി എന്ന പേര് ഇപ്പോഴും മാറിയിട്ടില്ല. നെൽകൃഷി നിശേഷം നിലച്ചു. ഇപ്പോഴുള്ളത് കുറച്ചു തെങ്ങുകളാണ്. പൂർവ്വികരുടെ പാത പിന്തുടർന്നുകൊണ്ട്ക ൽപ്പവൃക്ഷത്തെ സ്നേഹിക്കാനും ജീവിതോപാധി ആക്കാനും ജന്മി ശ്രമിച്ചു വന്നു.