കഥകൾ
- Details
- Written by: Ruksana Ashraf
- Category: Story
- Hits: 1209


പതിവുപോലെ 'സാറമ്മ' അഞ്ചുമണിക്ക് ഉറക്കം ഉണർന്നു. തലയ്ക്ക് വല്ലാത്തൊരു ഭാരം; ഉണരുമ്പോൾ ഇതും പതിവുള്ളതാണ്. ചിതറിതെറിച്ച ചിന്തകൾ ഓരോന്നും യഥാർഥ്യത്തിന്റെയും ; സ്വപ്നത്തിന്റെയും ഇടയിലൂടെ ചുവടുവയ്ക്കുമ്പോൾ തല പിന്നെ എന്തു ചെയ്യും?.
- Details
- Written by: Sajith Kumar N
- Category: Story
- Hits: 1276


'രാഗനിലാവു പൂക്കും ശ്യാമരാവിൽ
രാഗമാല കോർക്കും ശ്യാമമേഘമേ
രാഗനദിയിലെ രാഗ കൽഹാരവുമായ്
രാധതൻ രാഗദൂത് പോകാമോ'
നിത്യ വിരഹണിയായ രാധയുടെ പ്രണയസമർപ്പണത്തിന്റെ ഹൃദയസാരങ്ങൾ പ്രേക്ഷകരിലേക്കു ഒഴുക്കി, വേദിയിൽ നടനസാഗരത്തിലെ ലാസ്യത്തിന്നോളങ്ങൾ സൃഷ്ടിച്ചു യമുന.
- Details
- Written by: Haridas.b
- Category: Story
- Hits: 1211


ജീവിച്ചിരുന്നപ്പോൾ നീ മറ്റുള്ളവർക്കു വേണ്ടി ജീവിക്കുകയായിരുന്നു. അന്ന് നിനക്കു ചുറ്റും മധു നുകരാൻ പറക്കുന്ന തേനീച്ചകളെ പോലെ
ബന്ധുക്കൾ നിരവധിയായിരുന്നു!
- Details
- Written by: ബിനോബി കിഴക്കമ്പലം
- Category: Story
- Hits: 1378


ആവണിപ്പുഴ - ഒരുകാലത്ത് നിറഞ്ഞൊഴുകിയിരുന്ന പുഴ. ഇന്ന് ആവണിപ്പുഴയിൽ മണൽത്തരികൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. ആവണി പുഴ കുറുകെ കടന്നാൽ ചെന്നെത്തുക കാടിനുള്ളിലേക്ക് ആണ്. അതൊരു എളുപ്പവഴിയാണ്. എന്നാൽ ആവണിപ്പുഴ നിറഞ്ഞൊഴുകിയാൽ പിന്നെ കിലോമീറ്ററോളം സഞ്ചരിച്ചു വേണം ഗ്രാമത്തിൽ എത്താൻ.
- Details
- Written by: Shamseera Ummer
- Category: Story
- Hits: 1030


പഞ്ചായത്ത് റോഡിൻ്റെ ഇരുവശത്തുമുള്ള ഗെയ്റ്റിൽ പിടിച്ച് മുഖത്തോട് മുഖം നോക്കി നിന്ന് സംസാരിക്കുകയാണ് രണ്ട് പേർ. ഒന്നാമൻ നാല് വയസ്സുകാരൻ അഹ്മദ് റസാ മുഈനുദ്ധീൻ എന്ന റസ. രണ്ടാമൻ അഞ്ച് വയസ്സുകാരൻ മുഹമ്മദ് ശിമാൽ എന്ന ശിമാൽ.
- Details
- Written by: ബിനോബി കിഴക്കമ്പലം
- Category: Story
- Hits: 1138


ചെമ്മണ്ണ് നിറഞ്ഞ ഇടവഴി. ബാല്യവും, കൗമാരവും, യൗവനവും ഒക്കെ ഓടി തീർത്ത ഇടവഴി. സന്ധ്യ മയങ്ങാൻ തുടങ്ങിയാൽ ഒരു നേർത്ത വെട്ടം മാത്രമേ ഈ ഇടവഴിയിൽ അവശേഷിക്കുകയുള്ളൂ. ഇടവഴിയുടെ ഒരറ്റത്ത് നിൽക്കുന്ന വൈദ്യുതി വിളക്കിലെ വെളിച്ചം ഒരു നേർത്ത നിഴലായി പരന്നു കിടക്കും.
- Details
- Written by: Mohanan P K
- Category: Story
- Hits: 1071


പഞ്ചമി ഒരു കുഞ്ഞിനു കൂടി ജന്മംനല്കി. കുട്ടിയുടെ കരച്ചിൽ കേട്ടു വരരുചി തിരക്കി. പ്രസവം കഴിഞ്ഞൂ അല്ലേ?
അതേ!
കുട്ടി ആണോ ,പെണ്ണോ?
ആൺകുട്ടിയാണ്. അവൾ പറഞ്ഞു.
അപ്പോൾ അയാൾ "കുഞ്ഞിന് വായ് കീറീട്ടുണ്ടോ?" എന്ന ആ പഴയ പല്ലവി വീണ്ടും ആവർത്തിച്ചു.
- Details
- Written by: Shamseera Ummer
- Category: Story
- Hits: 1005


കുഞ്ഞായിരിക്കുമ്പോഴേ എന്റെ ഹൃദയത്തിൽ കയറിപ്പറ്റിയതാണവൾ. എന്നേക്കാൾ കുഞ്ഞായിരുന്ന അവളെ ഊട്ടിയതും ഉറക്കിയതും ലാളിച്ചതും കൊഞ്ചിച്ചതുമെല്ലാം ഞാനായിരുന്നു.
Mozhi2
Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

