കഥകൾ

- Details
- Written by: Sreedevi MT
- Category: Story
- Hits: 1805
രാവിലെ മുറ്റമടിച്ചു നിന്നനേരത്താണ് അമ്മച്ചിയൊരുപോക്ക് പോയത്. വടക്കേമൂലയ്ക്ക് തൂത്തുകൂട്ടി വച്ച കരിയില കൂനയും, ചൂലുംക്കെട്ടും ഒന്നും മനസിലാവാതെ പരസ്പരം നോക്കി. കരിയില പറഞ്ഞു “മഴയ്ക്ക് കോളുണ്ടല്ലോ

- Details
- Written by: ആതിര എ.ആർ
- Category: Story
- Hits: 2203
"അമ്മേ ഇന്ന് ടീച്ചർ ഞങ്ങളോട് "പ്രതീക്ഷ"എന്ന വിഷയത്തിൽ ഒരു കഥ എഴുതാൻ പറഞ്ഞു.ഞാൻ എഴുതിയതാ ടീച്ചറിനു ഏറ്റവും ഇഷ്ടപ്പെട്ടത്!" സ്കൂളിൽ നിന്ന് വന്ന ഉടനെ മീനാക്ഷി പറഞ്ഞു.അടുക്കളയിലെ പിടിപ്പതു ജോലികൾ ചെയ്തു
- Details
- Written by: Teny Varghese
- Category: Story
- Hits: 1552
അതൊരു തണുത്ത പ്രഭാതമായിരുന്നു . മഞ്ഞിന്റെ ഈര്‍പ്പം തങ്ങി നിന്ന , ജനാലചില്ലിലൂടെ ഞാന്‍ നിര്‍നിമേഷനായ് പുറത്തേക്കു നോക്കിയിരുന്നു . പുറത്തെ പൂന്തോട്ടവും , ചുറ്റും നിന്ന വന്മരങ്ങളും , അകലെ മായിക ഭാവത്തില്‍ നിലകൊണ്ട നീല മലകളും തലേന്ന് രാത്രി പെയ്ത മഴയില്‍ നന്നഞ്ഞു തണുത്തുനിന്നു.

- Details
- Written by: RK Ponnani Karappurath
- Category: Story
- Hits: 1536
വിവാഹാലോചനകൾ എന്നും വരുന്നുണ്ട്. പല ഒഴിവു കഴിവുകളും പറഞാണു ഒരുവിധം എല്ലാം പറഞ്ഞു വിട്ടത് . ഭാഗ്യത്തിന്, കുറെ ആഴ്ചകളായി ഇപ്പോൾ ബ്രോക്കറേയും കാണാറില്ല. അല്ലെൻകിൽ കറുത്ത ബാഗും കുടയുമായി വരേണ്ടതാണ് ബസ്കൂലിയും ചായ കാശുമൊക്കെ ചോദിച്ചു.
- Details
- Written by: Simi Mary
- Category: Story
- Hits: 1358
ഞാൻ അമ്മു. ഭർത്താവിനൊപ്പം ബാംഗ്ലൂരിൽ താമസം. കല്യാണം കഴിഞ്ഞു ഒരാഴ്ചക്കുള്ളിൽ ഞങ്ങളിങ്ങുപോന്നു. അല്ലേ കാണാമായിരുന്നു അഭ്യന്തരകലഹം. നീണ്ട ഹോസ്റ്റൽ ജീവിതവും ജന്മനാ കൂടിപിറപ്പായ മടിയും കാരണം ഒരു വീട്ടമ്മക്കുവേണ്ട യാതൊരു ഗുണഗണങ്ങളും എനിക്കില്ല.
- Details
- Written by: Saraswathi T
- Category: Story
- Hits: 1449
ഇതൊരു കഥയാണ് .. ഇതിലെ കഥ വെറും സാങ്കല്പികം .. കഥാപാത്രങ്ങൾക്ക് നമ്മുടെ ഗ്രൂപ്പിലുള്ളവരുമായി സാദൃശ്യം തോന്നിയില്ലെങ്കിൽ നിങ്ങളുടെ തലക്ക് കാര്യമായ തകരാറുണ്ടെന്നർത്ഥം..
ആയത് ബോദ്ധ്യപ്പെട്ടാലുടൻ ആര്യവൈദ്യശാലയിൽ ജോലി ചെയ്യുന്നവരോട് അന്വേഷിച്ച് എത്രയും പെട്ടെന്ന് നെല്ലിയ്ക്കാത്തളം വെയ്ക്കുകയാണെങ്കിൽ വളരെ നന്നായിരിക്കും എന്നാണ് എൻ്റെ ഒരിത്...

- Details
- Written by: Naveen S
- Category: Story
- Hits: 1813
ഓഫീസിലെ ക്ലോക്കില്‍ നാലേ മുക്കാലായാല്‍ പിള്ള സാറിന്റെ മൊബൈലില്‍ അഞ്ചു മണിയുടെ അലാറം ഉറക്കെയടിക്കും. അതൊരറിയിപ്പാണ്; താന്‍ പോകാറായെന്നും, ആയതിനാല്‍ എന്തെങ്കിലും കടലാസ്സുമായി ഇനിയാരും തന്റെ അടുക്കലേക്ക് വരേണ്ടതിലെന്നും സഹപ്രവര്‍ത്തകര്‍ക്കുള്ള മുന്നറിയിപ്പ്.
- Details
- Written by: ആതിര എ.ആർ
- Category: Story
- Hits: 1642
നിങ്ങളിൽ പലർക്കും എന്നെ അറിയാമായിരിക്കും...ഞാൻ റസിയ..എനിക്കിനിയും പല പേരുകളുണ്ട്.ഫാത്തിമ,മുബീന,ഫൗസിയ,...ഈ വരുന്ന ഇരുപതാം തീയതിയാണ് എന്റെ ആഗ്രഹങ്ങളെയും,സ്വപ്നങ്ങളെയും മണ്ണിട്ട് മൂടാൻ പോകുന്നത്. അന്ന് പകൽ കൃത്യം പതിനൊന്നു മണിക്ക് മൈലാഞ്ചിയിലകൾ വിതറിയ ന്റെ മയ്യത്ത് പള്ളിപ്പറമ്പിലേക്ക് ആനയിക്കും.ഒരിറ്റു കണ്ണീർ പൊഴിക്കാതെ ആഹ്ലാദത്തോടെ ന്റുമ്മയും ബാപ്പയും ഇത്തമാരും ന്നെ അനുഗമിക്കും. ആ ചടങ്ങിനു അവർ ഇട്ടിരിക്കുന്ന പേര് "നിക്കാഹ്" എന്നാണു പോലും!