സ്വപ്നങ്ങൾ എരിയുന്ന ചിത
- Written by: ബിലാൽ ഹമീദ് നെറ്റികുന്നിൽ
- Category: Poetry
- Hits: 1283
മഹാമാരി വിതറിയ നഷ്ടങ്ങളിൽ ചിതകൾ എരിയുന്നു
അലമുറയിട്ട് കരഞ്ഞ കുടുംബത്തിന്
മരണം എന്ന ജനിതകമാറ്റത്തിന്റെ
അവസാന ഭയം ജനിപ്പിച്ച ചിത
ഗുഡ്ഫ്രൈഡേ 30
- Written by: Jomon Antony
- Category: Screenplay
- Hits: 1161
ഭാഗം 30
സീൻ 64 ഏ (ഭൂതകാലം)
രാത്രി, പ്രാന്തൻ തോമ്മാച്ചന്റ്റെ വീട്
ഹാളിൽ നേർത്ത വെളിച്ചവും പുറത്തു നിന്നുള്ള മിന്നലും. പനമ്പായയിൽ കിടത്തിയിരിക്കുന്ന അനുമോനെ പൂർണ്ണ നഗ്നനാക്കി പീഡിപ്പിക്കുന്ന
ബഷീർ. അർധബോധത്തിൽ അവൻ ഞരങ്ങിക്കൊണ്ട് ബഷീറിനെ കൈക കൾകൊണ്ട് തടയാൻ ശ്രമിക്കുന്നു. അവനെ ഉമ്മ വെച്ചു കൊണ്ട്,
ബഷീർ : അടങ്ങിക്കിടക്കെടാ...
സർ കുട്ടിത്തേവാങ്ക്
- Written by: Mekhanad P S
- Category: Article
- Hits: 168
"സർ" എന്താ സുഖം ആ വിളി കേൾക്കാൻ. രോമം എഴുന്നേറ്റു നിന്നു സല്യൂട്ടടിക്കും. കുറച്ചുകൂടി സുഖം നീട്ടിയുള്ള വിളിയാണ് "സാർ". സായിപ്പ് ഭരിച്ചിരുന്ന കാലത്തു, അടിമകളാക്കിയ നാട്ടുകാരെക്കൊണ്ട് വിളിപ്പിച്ചു ശീലിപ്പിച്ചതാണ് ഈ "സാർ" വിളി. അവന്റെ നാട്ടിൽ ചെന്നാൽ സ്വന്തം തന്തയെപ്പോലും പേരു വിളിക്കാം. വിളിക്കുന്ന എട്ടു വയസ്സുകാരനും, വിളി കേൾക്കുന്ന നാലപ്പത്തെട്ടുകാരനും, അവന്റെ അപ്പൂപ്പനും ഒരു പ്രശ്നവുമില്ല.
കാലത്തിന്റെ നിർബന്ധിത കളിപ്പാവകൾ
- Written by: Ruksana Ashraf
- Category: Story
- Hits: 1041
പകൽ തന്റെ കറുത്ത കമ്പിളി പുതപ്പിലൂടെ ഊർന്നിറങ്ങി, തല പുറത്തേക്കിട്ടു. "ഇന്നത്തെ ദിവസം എന്ത് വെളിപ്പെടുത്തും എന്നറിയാതെ, അനിശ്ചിതത്വത്തിന്റെ ഭീഷണിയായി നിൽക്കുന്ന ഈ ഭീതിജനകമായ മുൻതുടർച്ചയും, വനത്തിലെ അജ്ഞാതത്വത്തിൽ, ഒറ്റപ്പെട്ടവനെ കവർന്നെടുക്കുന്ന പേടി പോലെ അയാൾ ഒന്ന് ഉലഞ്ഞു. ഇതും പതിവുള്ളതാണല്ലോ..!
'എന്തേ ഇന്നിങ്ങനെ..?'
മഹേഷും ദക്ഷയും 9
ഭാഗം 9
പതിവില്ലാതെ മഹേഷ് നേരത്തേ വീട്ടിലേക്ക് വന്നത് ആശ്ചര്യത്തോടെ നോക്കിനിന്ന ശാരദ അവൻ അകത്തേക്ക് കയറിപ്പോകുന്നതും നോക്കിനിന്നു...
"അമ്മയെന്താ എന്നെ ഇങ്ങനെ നോക്കുന്നത്...?
"അതിശയമല്ലേ ഈ നടക്കുന്നതൊക്കെ. എന്റെ മോൻ ചെറുപ്രായത്തിൽ രാഷ്ട്രീയത്തിൽ ഇറങ്ങിയതും നാട്ടുകാരുടെ കണ്ണിലുണ്ണിയായി നന്മ പ്രവർത്തികൾ ചെയ്യുന്നതും സന്തോഷം തന്നെ പക്ഷെ ഈയുള്ളവൾക്ക് ഒരു ദിവസവും ദർശനം കിട്ടാറില്ല. രാത്രി എപ്പോഴെങ്കിലും വരും രാവിലെ നേരത്തേ പോകും... അതല്ലേ പതിവ്..."
ഡൽഹി, ആഗ്ര, ജയ്പൂർ കാഴ്ചകൾ 9
- Written by: Shaila Babu
- Category: Travelogue
- Hits: 714
ഭാഗം 9
1986 ഡിസംബറിൽ താമരയുടെ ആകൃതിയിൽ നിർമ്മിക്കപ്പെട്ട ഈ ആരാധനാലയം ഡൽഹിയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു.
എല്ലാ ബഹായി ആരാധനാലയങ്ങൾ പോലെ ഇതും മതമോ മറ്റേതെങ്കിലും യോഗ്യതയോ പരിഗണിക്കാതെ എല്ലാവർക്കും തുറന്നു കൊടുത്തിരിക്കുന്നു. 34 മീറ്ററിലധികം ഉയരവും ശേഷിയുമുള്ള സെൻ്റട്രൽ ഹാളിലേക്ക് ഒമ്പത് വാതിലുകളോടെ ഒമ്പത് വശങ്ങളിലായി മൂന്ന് കൂട്ടങ്ങളായ ക്രമീകരിച്ചിരിക്കുന്ന, മാർബിൾ പൂശിയ 27 ദളങ്ങൾ ചേർന്നതാണ് ഈ കെട്ടിടം. 1300 പേരുടെ നിർമാണവൈദഗ്ധ്യത്താൽ ലോട്ടസ് ടെമ്പിൾ നിരവധി വാസ്തുവിദ്യാ അവാർഡുകളും കരസ്ഥമാക്കിയിട്ടുണ്ട്.
കുനിഞ്ഞു നോക്കുമ്പോൾ
- Written by: പ്രിയവ്രതൻ S
- Category: Article
- Hits: 833
സ്വാതന്ത്ര്യത്തിന്റെ ലക്ഷണം നിർഭയത്വമാണെങ്കിൽ, ഇവിടെ, ഒരു ജനതയുടെ പകുതിപ്പേർ ഭയന്നാണു കഴിയുന്നത്. സമരങ്ങൾ ഒന്നും രണ്ടും കഴിഞ്ഞു. ഒന്നിനെ ലഹളയായി ലഘൂകരിക്കാൻ നാം ബദ്ധപ്പെട്ടു. രണ്ടിൽ വിഭജനത്തിന്റെ ചോരപ്പാടുണ്ടായിരുന്നു. എങ്കിലും ലോകം കണ്ട ഏറ്റവും വലിയ പകൽക്കൊള്ളയിൽ നിന്നും ഒരു ജനത മുക്തരായി.
മൂന്നാം സ്വാന്ത്ര്യസമരം ഇവിടെ അരങ്ങേറേണ്ടിയിരിക്കുന്നു.