മികച്ച ചിരിക്കഥകൾ
മികച്ച ചിരിക്കഥകൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Written by: Mekhanad P S
- Category: prime humour
- Hits: 8595
തെരഞ്ഞെടുപ്പോടെ തളർവാതം പിടിപെട്ട ദേശീയ പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനാണ് ഇങ്ങനെ ഒരു പദ്ധതി തുടങ്ങിവച്ചത്. തോൽവിയുടെ ഉത്തരവാദിത്തം തലയിലേറ്റേണ്ടിവന്ന പാർട്ടിയുടെ സൈബർ വിഭാഗം തന്നെയായിരുന്നു ഇതിനു പിന്നിലെ ബുദ്ധികേന്ദ്രം.
- Details
- Written by: സതീഷ് വീജീ
- Category: prime humour
- Hits: 9514
ലാസർ മൊതലാളിയുടെ മോൾ ലില്ലിക്കുട്ടി അമേരിക്കയിൽ നിന്നും നാട്ടിൽ എത്തിയപ്പോൾ വാങ്ങിയതാണ് ഒരു പഗ്ഗിനെ. പശു, പോത്ത്, കാള , ആട്, ആന മയിൽ ഒട്ടകം തുടങ്ങിയവയോട് മാത്രം കട്ട ലബ്
- Details
- Written by: സതീഷ് വീജീ
- Category: prime humour
- Hits: 5455
(Satheesh Kumar)
കാളവാസുവിന്റെ മണിയൻ വിത്തുകാള സിനിമാ നടൻ ജോണിയെപ്പോലെ മസിലും പെരുപ്പിച്ചു കൊണ്ട് താഴെപ്പുറത്തെ ഭാസ്കരൻ ചേട്ടന്റെ വീട് ലക്ഷ്യമാക്കി പോകുന്നു. കൂടെ കാളവാസു കൊച്ചുചെറുക്കൻ
- Details
- Written by: Jojo Jose Thiruvizha
- Category: prime humour
- Hits: 11078
(Jojo Jose Thiruvizha)
നഗരത്തിലെ തിരക്കേറിയ റോഡ് മുറിച്ചു കടന്ന് അയാൾ ഒരു കെട്ടിടത്തിന് മുന്നിൽ നിന്നു. താഴത്തെ നിലയിൽ പലചരക്ക് വിൽക്കുന്ന പീടികകൾ, വർക്ക് ഷോപ്പ്, മുടി വെട്ടുകട മുതലായവയാണ് ഉള്ളത്.
- Details
- Written by: സതീഷ് വീജീ
- Category: prime humour
- Hits: 9514
(Satheesh Kumar)
ആടിനെ അഴിച്ചു പേരച്ചുവട്ടിൽ കെട്ടിയിട്ട് , രാവിലെ വാങ്ങിയ പാവം മത്തിയെ പറ്റിക്കണമോ, അതോ കറിവവെക്കണമോ, അതോ വറക്കണമോ എന്നിങ്ങനെയുള്ള ഉത്തരം കിട്ടാത്ത ചിന്തകളുമായി ആടിന്
- Details
- Written by: സതീഷ് വീജീ
- Category: prime humour
- Hits: 10803
റിട്ടയേർഡ് ലൈൻമാൻ ടെസ്റ്റർ തോമയേയും കട്ട ചങ്കുകളായ താറാവ് വറീതിനെയും കൊച്ചൗത യെയും പോലീസ് പിടിച്ചു. അതും മാരക ആയുധങ്ങളുമായി രാത്രി കൊട്ടേഷൻ പണിക്ക് പോയതിന്.
- Details
- Written by: സതീഷ് വീജീ
- Category: prime humour
- Hits: 20149
(Satheesh Kumar)
കാലത്തു തന്നെ ചിത്രഗുപ്തന്റെ ചാടിത്തുള്ളിയുള്ള വരവിൽ എന്തോ പന്തികേട് ഉണ്ടല്ലോ എന്ന് കാലനു തോന്നാതിരുന്നില്ല. മൊബൈൽ മാറ്റിവെച്ചു വേഗം തന്നെ തലേന്നു നോക്കാൻ ചിത്രഗുപ്തൻ തന്ന അഗ്രസന്ധാനി പുസ്തകം എടുത്തു തുറന്നു വച്ച് മുടിഞ്ഞ തിരക്കുള്ളവനായി അഭിനയിച്ചു.
- Details
- Written by: John Kurian
- Category: prime humour
- Hits: 9593
വൈകിട്ടത്തെ ഡോസ് വാങ്ങാനായി ബിവറേജിനെ ലക്ഷ്യമാക്കിപീടികയിലേക്ക് ഇറങ്ങിയപ്പോഴാണു എതിരെ ഒരു ബുള്ളറ്റ് വരുന്നത് മണിയണ്ണൻ കണ്ടത്. ഹെൽമറ്റ് ഇല്ലാതെ വന്ന ആളിനെ അടുത്തു വന്നപ്പോൾ ആണു മനസ്സിലായത്. മറിയം ബീവിയുടെ ഇളയമകൻ നിഷാദ് അല്ലേ? ഇവൻ അങ്ങ് ബാംഗ്ലൂരു വക്കിലിനു എന്തോ പഠിക്കാൻ പോയതല്ലായിരുന്നോ? അപ്പൊഴാണ് ഇന്ന് തന്റെ മോളു നിഷാദ് ഇക്കായെകുറിച്ച് പറഞ്ഞത് ഓർമ്മവന്നത്.