ചിരിക്കഥകൾ
- Details
- Written by: Namitha
- Category: Humour
- Hits: 1540
നിൻ്റെ മുഖമൊന്നു കാണുവാൻ ആൽത്തറയിലേക്ക് രാവിലെ കുളിച്ച് കുട്ടപ്പനായി വരാമെന്ന് വെച്ചാൽ നീ ഇപ്പോൾ അമ്പലത്തിൽ വരാറില്ല. നീയെന്നല്ല ആരും, കോളേജ് വിടുന്ന വൈകുന്നേരങ്ങളിൽ ബസ് സ്റ്റോപ്പിൽ
- Details
- Written by: റുക്സാന കക്കോടി
- Category: Humour
- Hits: 1672
കോടതിയിൽ ആളുകൾ തിങ്ങി നിറഞ്ഞിരിപ്പാണ്. .ഒരു കൊലപാതക കേസിന്റെ വിചാരണ നടക്കുകയാണ്.പലരേയും സാക്ഷി വിസ്താരം നടത്തുന്നു. അപ്പോഴാണ് ഒരു നായ ഓടി കിതച്ച് സാക്ഷി കൂട്ടിലേയ്ക്ക് വന്ന്

പാരയില് പരമപുച്ഛം പ്രകടിപ്പിച്ചിരുന്ന പത്തനാപുരത്തെ പ്രഗല്ഭനായ പ്രമാണിയായിരുന്നു പത്തായപ്പുരയ്ക്കല് പാച്ചുപിള്ള. പാവങ്ങളുടെ പുരയിടങ്ങളുടെ പ്രമാണങ്ങളെല്ലാം പാച്ചുവിന്റെ പത്തായത്തിലാണ് പെറുക്കിവച്ചിരുന്നത്. പണം പലിശയ്ക്കു കൊടുക്കുന്ന പരിപാടി പാച്ചുവിനുണ്ടായിരുന്നു.
- Details
- Written by: K.R.RAJESH
- Category: Humour
- Hits: 1696


(K.R.RAJESH)
സമയം രാവിലേ പത്തരമണി, കുളക്കോഴിക്കുന്നിന്റെ നെറുകയിൽ കത്തുന്ന ചൂടിനെ വെല്ലുവിളിച്ചുകൊണ്ട് പുല്ലുവെട്ടി വൃത്തിയാക്കുന്ന തിരക്കിലാണ് തൊഴിലുറപ്പ് പെണ്ണുങ്ങൾ.
- Details
- Written by: സതീഷ് വീജീ
- Category: Humour
- Hits: 1678


(Satheesh Kumar)
രാവിലെ തന്നെ എന്താണെന്നറിയില്ല നേരം അങ്ങ് വെളുത്തു. എല്ലായിടത്തും ഇങ്ങനെ ഒക്കെ ആയിരിക്കും ല്ലേ. അലാറം അടിച്ച മൊബൈലിനെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് കയ്യിലെടുത്തു. "പണ്ടാരം കൃത്യസമയത്തുതന്നെ അടിച്ചോളും " എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഒരു കുത്തു കുത്തി.
- Details
- Written by: റാസി
- Category: Humour
- Hits: 2442
ഇന്നലെ ഞാൻ മരിച്ചു. ആധുനിക സാഹിത്യത്തിലെ പോസ്റ്റ് വായിച്ചു അർത്ഥം കിട്ടാതെ, വാക്കുകൾ തൊണ്ടയിൽ കുടുങ്ങിയാണ് മരിച്ചത്. നല്ലോണം ശ്വാസം മുട്ടി. കാലിട്ടടിച്ചു, ഒച്ച കേട്ട് അടുക്കളയിൽ നിന്നു അമ്മ വിളിച്ചു പറഞ്ഞു.
- Details
- Written by: Safwan Shan
- Category: Humour
- Hits: 2082
പണ്ടുപണ്ട്... ന്വെച്ചാ, നമ്മളെ ബടക്കേമലബാർ മഹാരാജ്യം അന്നത്തെ പേരെടുത്ത ഒരു ഹിന്ദുരാജവംശം ഭരിച്ചിര്ന്ന കാലഘട്ടം.
ഓറെ പള്ളിക്കൊളത്തിലെ പള്ളിനീരാട്ടുകളിൽ മടുപ്പുതോന്നിയ അന്നത്തെ രണ്ടു രാജകുമാരിമാർ ഒരിക്കൽ, ആരോരുമറിയാണ്ട്
- Details
- Written by: K.R.RAJESH
- Category: Humour
- Hits: 1905
"ജനകിയൻ ഗോപാലന് അഭിവാദ്യങ്ങൾ"
സുലൈമാൻറാവുത്തരുടെ വീടിന്റെ മതിലിൽ തലേന്ന് രാത്രി ഇരുളിലെപ്പോഴോ പതിഞ്ഞ കയ്യെഴുത്തു പോസ്റ്ററിലെ വാചകങ്ങൾ അങ്ങനെ ആയിരുന്നു,
"നിങ്ങൾ അതിലേക്ക് നോക്കി മിഴിച്ചു നിൽക്കാതെ, ആ കടലാസ്സ് അങ്ങ് കീറി കള മനുഷ്യാ."

