കഥകൾ
- Details
- Written by: Pradeep Kathirkot
- Category: Story
- Hits: 1749
"ചിദമ്പ ഇളയവൾ, ശിവന്റെ ശിരസ് പിടിച്ച് ഊഞ്ഞാലാടി. ചിദമ്പ മൂത്തവൾ കണ്ഠത്തിലൂടെ കൈകളിട്ട് ഇക്കിളിയാക്കി. ദണ്ഡൻ ത്രിശൂലത്തിൽ കിടന്ന തുടിയെടുത്തു അപസ്വരം മീട്ടി. കണ്ണടച്ചു ഹിമാലയത്തിലിരുന്ന ദേവന് പൊറുതി മുട്ടി. തിരുനയനങ്ങൾ തുറന്ന് തന്റെ സൃഷ്ടികളായ മക്കളെ നോക്കി. അവർ പേടിച്ചരണ്ട്.......... ചോദിച്ചു......"
- Details
- Written by: Zone
- Category: Story
- Hits: 1496
അതിരാവിലെ വാതിൽ തല്ലിപൊളിക്കുന്നത് കേട്ട് വാതിലിനപ്പുറത്ത് നിൽക്കുന്നത് ആരാണെന്ന് പോലും അന്വഷിക്കാതെ അവന്റെ അപ്പനെയും അപ്പന്റെ അപ്പനെയും തുടങ്ങി വംശപരമ്പരയെ മനസ്സിൽ സ്മരിച്ച് വാതിൽ തുറന്നു.
- Details
- Written by: Remya Ratheesh
- Category: Story
- Hits: 1481
തട്ടുകട നടത്തുന്ന മൊയ്തീൻ വലതു കയ്യിലെ ഗ്ലാസിൽ നിന്ന് ചായ ഇടതു കയ്യിലെ ഗ്ലാസിലേക്ക് വീശി പകരുന്നതിനിടയിലാണ് മേസ്തിരി പപ്പന്റെ വാക്കുകൾ ചെവിയിൽ വന്ന ലച്ചത്.
"മ്മടെ പട്ട തമ്പാൻ വീണ്ടും പൊയേല് വീണിരിക്ക്ണ്.!"
- Details
- Written by: ആതിര എ.ആർ
- Category: Story
- Hits: 1475
ഭൂതകാലത്തിന്റെ ഇരുൾ വീണ ഒറ്റയടിപാതകൾ താണ്ടി ഒരു മടക്കയാത്ര...! ഓർമ്മകൾ ഉണർത്തുന്ന ഇടവഴികൾ.സുഖ-ദുഖ സമ്മിശ്രമായ ജീവിതത്തെ ഓർമ്മപ്പെടുത്തുന്ന ഇറക്കവും കയറ്റവും.
- Details
- Written by: ShaimyK
- Category: Story
- Hits: 1468
ഉറങ്ങിയോ..??
ഇല്ലേട്ടാ.. ഏട്ടൻ ഉറങ്ങിയില്ലേ..??
ഇല്ല.. നിനക്ക് അറിയില്ലാരുന്നോ..??
ഇല്ലാരുന്നു.. ഞാൻ.. സോറി ഏട്ടാ..
സാരല്ല മോളൂ..
5 വർഷത്തെ കാത്തിരിപ്പിനു ശേഷം ഉണ്ടായ കുഞ്ഞ്.. വയറ്റിൽ കുരുത്തു രണ്ടു മാസങ്ങൾക്കുള്ളിൽ അബോർഷൻ ആയതിന്റെ നൊമ്പരം രണ്ടു പേരുടെയും ഇടയിൽ കിടന്ന് ഞെളിപിരി കൊണ്ടു..
- Details
- Written by: Remya Ratheesh
- Category: Story
- Hits: 1537
അവളെപ്പൊഴും ചിന്തയിലായിരുന്നു. എന്തായിരുന്നു അതിന്റെ അടിസ്ഥാനം എന്നറിയില്ല. ഓർമ്മ വെച്ച നാൾ മുതൽ അവൾ ചിന്തിക്കുന്നു. തനിക്ക് ചുറ്റുമുള്ളതിനെ പറ്റി അല്ലെങ്കിൽ വെറുതെ ഓരോന്നിനെ
- Details
- Written by: RK Ponnani Karappurath
- Category: Story
- Hits: 1633
ഭുവനേശ്വറിൽ നിന്നും ട്രെയിൻ കയറാനായി പ്ലാറ്റ്ഫോമിൽ ഇരിക്കുമ്പോഴാണ് അയാൾ എൻറെ അടുത്ത് വന്നിരിക്കുന്നത്. തരക്കേടില്ലാത്ത വേഷം . നീട്ടിവളർത്തിയ തലമുടിയും താടിയും. കുഴിഞ്ഞ
- Details
- Written by: Yoosaf Muhammed
- Category: Story
- Hits: 1373
ചെറുപ്പം മുതലെ ഉള്ള ആഗ്രഹമാണ് സാലിക്കുട്ടിക്ക് പാട്ടു പഠിക്കണമെന്ന് .വീട്ടിലെ സാഹചര്യങ്ങൾ അതിനു പറ്റിയ ഒന്നായിരുന്നില്ല. ഒപ്പം പാട്ടു പാടുവാൻ പറ്റിയ ഒരു ശബ്ദവും അല്ലായിരുന്നു.