ലേഖനങ്ങൾ
- Details
- Written by: Shahida Ayoob
- Category: Article
- Hits: 1869
പരസ്യങ്ങൾ ഇന്ന് നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യഘടകമായി മാറിക്കഴിഞ്ഞു. ഇന്നത്തെ കാലത്ത് എങ്ങനെയാണ് നമുക്ക് പരസ്യങ്ങളെ കൂടാതെ ജീവിക്കാൻ ആകുന്നത്? ഒന്നോർത്തു നോക്കൂ. ഉപ്പുതൊട്ടു കർപ്പൂരം വരെ 'പരസ്യമയം'ആണല്ലോ.
- Details
- Written by: Anjaly JR Sandeep
- Category: Article
- Hits: 1794
കുഞ്ഞിലേ മുതൽ ഒരുപാട് കേട്ടു കേട്ടു ഇഷ്ടം തോന്നിയ വ്യക്തിത്വം ആണ്, മദർ തെരേസ്സയുടേത്.. പിന്നീടെപ്പോഴോ അറിഞ്ഞു, ആഗ്നസ് ഗോൻജെ ബോയാജ്യൂ എന്നായിരുന്നു യഥാർത്ഥ നാമം എന്ന്. അച്ഛന്റെയും അമ്മയുടെയും ഇളയ കുട്ടി
- Details
- Written by: Madhu Kizhakkkayil
- Category: Article
- Hits: 1719
കാലം സ്വതസിദ്ധമായ രീതിയിൽ അതിന്റെ പ്രവാഹം തുടർന്നു കൊണ്ടിരിക്കുകയാണ്. ചരിത്രത്തിൽ പുതിയവ പലതും ഉരുത്തിരിയുകയും ഉള്ളത് പലതും വിസ്മൃതങ്ങളാവുകയും ചെയ്യുന്നുണ്ട് .അതിനിടയിൽ അപൂർവ്വമായി ചിലതു
- Details
- Written by: RK Ponnani Karappurath
- Category: Article
- Hits: 2352
മലയാളിക്ക് ആധുനികവത്കരണത്തിലേക്കുള്ള ഓട്ടപാച്ചിലിൽ നഷ്ടമായത് വളരെയധികം സമ്പന്നമായ സംസ്ക്കാരത്തിന്റെ മുഖങ്ങളിൽ ഒന്നാണ്, കൂട്ടുകുടുംബത്തിന്റെ പാരമ്പര്യം. സഹോദരീസഹോദരന്മാർ ഒരുമിച്ച് ഒരായുഷ്കാലം
- Details
- Written by: Madhu Kizhakkkayil
- Category: Article
- Hits: 1845
ആ നാദം നിലച്ചു. ലോകമാകെയുള്ള ലക്ഷക്കണക്കിനാളുകളുടെ പ്രാർത്ഥനകൾ വിഫലമായി. ചെന്നൈയിലെ അരുമ്പാക്കത്തെ എം. ജി. എം. ഹെൽത്ത് കെയർ ഹോസ്പിറ്റലിലായിരുന്നു ശ്രീപതി പണ്ഡിതാരാധ്യുലു ബാലസുബ്രഹ്മണ്യം എന്ന എസ്. പി.ബാലസുബ്രഹ്മണ്യം
- Details
- Written by: Anjaly JR Sandeep
- Category: Article
- Hits: 1637
പണ്ട് തൊട്ടേ എങ്ങനെ പെൺകുട്ടികളെ വളർത്തണം എന്ന അലിഖിതനിയമം ഉണ്ട് നമ്മുടെ നാട്ടിൽ.. പെൺകുട്ടികളെ അടക്കി ഒതുക്കി നാട്ടുകാരെ കൊണ്ട് അതുമിതും പറയിപ്പിക്കാതെ വേണം വളർത്താൻ.. കുറെയേറെ കേട്ടിട്ടുണ്ട് അതിനെയൊക്കെ പറ്റി.
- Details
- Written by: Anjaly JR Sandeep
- Category: Article
- Hits: 1568
പഞ്ചായത്ത് കിണറിന്റെ ഇടയിലൂടെയുള്ള വഴിയിൽ ആദ്യം കാണുന്ന വീടാണ് പാറൂട്ടിയമ്മയുടെ. ആ കിണറ്റിന്റെ കരയിൽ നിന്നാൽ തന്നെ വീട് കാണാം. ഓടിട്ട, നീണ്ട വരാന്തയുള്ള, ഒരു വീട്. മുറ്റത്തുള്ള മാവ് ചാഞ്ഞു നിൽക്കുന്നത് വരാന്തയിലേക്കാണ്. വീടിനു ചുറ്റും ശീമക്കൊന്നയുടെ വേലി. ഇടയ്ക്കിടയ്ക്കു മുല്ലയും പടർന്നു നിൽക്കുന്നുണ്ട്. പല നിറങ്ങളിൽ ഉള്ള ചെമ്പരത്തികളും ഉണ്ട്. തുളസിയും മന്ദാരവും വേലിയോട് ചേർന്നും അതിന്റെ ഒരു ഓരത്തായി, ചെമ്പകവും നട്ടു പിടിപ്പിച്ചിരിക്കുന്നത് കാണാം. മുറ്റത്തു തന്നെ രണ്ട് തെങ്ങുകളുണ്ട്. തെങ്ങിന് തടമെടുത്തു വൃത്തിയാക്കി അതിൽ ചെറിയ തോതിൽ ചുവന്ന ചീരയും നട്ടിട്ടുണ്ട്. എല്ലാം നല്ല ഭംഗിയായി വച്ചു പിടിപ്പിച്ചിരിക്കുന്നു.
- Details
- Written by: Shahida Ayoob
- Category: Article
- Hits: 1521
ചില കിറുക്കുകൾക്ക് പിന്നിലെ ശാസ്ത്രീയവശം തിരയുമ്പോൾ അത് നമ്മുടെ സ്വഭാവസവിശേഷതയുടെ അടിത്തറയായി നിലകൊള്ളുന്നത് കാണാം. അങ്ങനെ ചില കിറുക്കുകളും, അര വട്ടുകളും ആത്മാർത്ഥതയുടെയും, വൈകാരികതയുടെയും കൈ പിടിച്ചു ജീവസുറ്റ യാഥാർഥ്യബോധത്തെ കണ്ടു പകച്ചു പണ്ടാരം അടങ്ങിയിട്ടുണ്ട്.

