അർദ്ധബോധാവസ്ഥയിൽ
വയർ കീറുന്നതും, കുഞ്ഞിന്റെ
കരച്ചിലും അവളറിഞ്ഞു.
അതിർത്തിയിൽ വീറോടെ പൊരുതുമ്പോൾ
ശത്രുവിന്റെ വെടിയുണ്ടയേറ്റത് അയാളുടെ
അടിവയറ്റിയിൽ തന്നെയായിരുന്നു.
അവൾ ഉണർന്നപ്പോൾ, അയാൾ ബാക്കിവെച്ച -
അടയാളം പോലെ കുഞ്ഞ് വാവിട്ട് കരയുന്നു.
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്.
അർദ്ധബോധാവസ്ഥയിൽ
വയർ കീറുന്നതും, കുഞ്ഞിന്റെ
കരച്ചിലും അവളറിഞ്ഞു.
അതിർത്തിയിൽ വീറോടെ പൊരുതുമ്പോൾ
ശത്രുവിന്റെ വെടിയുണ്ടയേറ്റത് അയാളുടെ
അടിവയറ്റിയിൽ തന്നെയായിരുന്നു.
അവൾ ഉണർന്നപ്പോൾ, അയാൾ ബാക്കിവെച്ച -
അടയാളം പോലെ കുഞ്ഞ് വാവിട്ട് കരയുന്നു.