Poetry

-
പകൽപ്പാതി
പിന്നിലൊട്ടിനിൽക്കുമ്പോൾ നിനക്കേറ്റം പ്രിയതരം
എൻ്റെ ജീവൻ്റെ ഹരിത മുദ്രകൾ.
... -
വിരൽതുമ്പിൽനിന്ന് ഉപേക്ഷിക്കപ്പെടുന്ന വാക്കുകൾ
എഴുത്തുകാരാ,
...
വിരൽതുമ്പിൽ നിന്നും
നിങ്ങളുപേക്ഷിക്കുന്ന വാക്കുകൾ എവിടെ പോകുമെന്നറിയാമോ ?
അകത്തെ -
കൂട്ട്
- MR Points: 100
- Status: Ready to Claim
അപരാധിയായി ഞാനി-
വിടെ ജീവിത പടവുകൾ
പിറകിലേയ്ക്കിറങ്ങി
നടക്കവെ! -
ആഭാസവ്യവസ്ഥ
കരയല്ലേ കരികളെ
കരയാതിരിക്കുക, നിൻ
കരയിൽ കയറുവോർ
കരയില്ല നിശ്ചയം. -
വാക്കുകളുടെ നിള
വാക്കുകൾ വറ്റിപ്പോയ നിളയാണിന്നെൻ്റെ മാനസ്സം.
മൗന വല്മീകങ്ങളിൽ ഞാനോ കുടിയിരിക്കുമ്പോൾ,
... -
കിനാവ്
കണ്ടു ഞാനും കിനാവ്
...
സ്നേഹം കൊതിക്കും കിനാവ്
അതിൽ നിന്റെ മുഖം തെളിവായ് നിൽക്കും
മധുരം കനിയും -
പ്രണയം.. ഒരു ജനിതക വൈകല്യം
- MR Points: 0
- Status: Ready to Claim
എങ്ങിനെ ജീവിക്കാനാണ്?
...
നിൻ്റെ ശ്വാസത്തിലൂടെ മാത്രമിങ്ങനെ ശ്വസിച്ച്ശ്വസിച്ച്....
ഏത് കൊടുംതണുപ്പിലും
ഞാൻ -
കർഷകൻ
മണ്ണിൻ മനസ്സറിവുള്ളോരാണേ,
മണ്ണോളം താഴാൻ മനസ്സിവർക്കുണ്ടേ. -
ചില മറവികൾ
മനോഹരമായ ചില മറവികളുണ്ട്.
ഓർക്കുന്ന അതേ നിമിഷത്തിൽത്തന്നെ
മറന്നുപോകുന്നവ. -
ഡിവോഴ്സ്
വാദം കഴിഞ്ഞു,
പ്രതിവാദം കഴിഞ്ഞു.
വിധി വന്നപ്പോൾ,
അച്ഛനുമമ്മയും രണ്ട്. -
നഗരചക്രം
വെയിലേറ്റു വാടിയ കെട്ടിടത്തിൽ,
തണലേറ്റിരുന്നു തൻ കടമകൾ ചെയ്യും; -
മാതൃ വന്ദനം
മാനത്തെ വാരിളം തിങ്കൾക്കലപോലെ.
സന്ധ്യക്കു പൂത്തൊരു പാരിജാതം പോലെ.
എന്നുമെന്നുള്ളിൽ
... -
ഒരാൾ മാത്രം
പകലെരിഞ്ഞകന്ന നിഴൽപ്പാടുകളിൽ
നിലാമുല്ലകൾ തളിർക്കുന്ന വേളയിൽ
പോയ വസന്തത്തിൻ വിരഹരേഖയിൽ
... -
വിയോഗം
മരണം തടുക്കാൻ പഠിക്കാഞ്ഞതോ
ദൈവത്തിൻ നാട്ടിൽ പിറവിയെടുത്തതോ? -
ഇങ്ങനെ ജീവിച്ചു നോക്കൂ
ദൂരെ ദൂരെ
അറിയാത്ത ജനങ്ങളുള്ള തെരുവിലൂടെ നടക്കണം. -
ശയ്യ
നിശാ പുഷ്പങ്ങളെ നിങ്ങൾ
...
നിശീധത്തിൽ മാലാഖമാരെ
കാണുന്നവരാണ് ജനിമൃതികളിൽ
സാക്ഷി -
ചതിക്കിണർ
പൊരിയുന്ന വേനലിൽ
വെറിപൂണ്ടു പാഞ്ഞ ഞാൻ,
കിണറിന്റെരുട്ടിലേ
ക്കടിതെറ്റി വീണു പോയ്! -
പുതിയ ബാല്യം
വെയിലൊന്നേൽക്കാതെ, തൊടികൾ കാണ്മാതെ,
ഫോണിൽ കുരുങ്ങിക്കിടക്കുന്നു പൈതങ്ങൾ. -
പഞ്ചിംഗ് മെഷിൻ
ആഫിസ്സിൽ ചെന്ന് കയറുമ്പോഴൊക്കെ സ്വാഗാതമോതും
...
ഇറങ്ങി വരുമ്പോള്‍ നന്ദി പറയും
സത്യത്തിൽ മറ്റാരിൽ നിന്നും -
കിണറ്റിലെ കരടി
ഞാനുമൊരു ജീവി, മനുഷ്യനെപ്പോലെ,
വിശപ്പിന്റെ,യുൾവിളിയറിയുമൊരു ജീവി. -
മാറിക്കയറുന്ന ഇടങ്ങൾ
മാറിക്കയറിയ
...
ഒരു തീവണ്ടിക്കുള്ളിലാണ് ഞാൻ
ഒരു പരിചയവുമില്ലാത്ത സ്റ്റേഷനുകൾക്കിടയിലൂടെ
അന്തംവിട്ടു -
ലിഫ്റ്റ്
വസ്ത്രമലക്കി തൻ ജീവിതം വെൺമയായ്-
ത്തീർക്കുമൊരമ്മയെക്കാണുന്നു ഞാൻ. -
ഭൂമിയേ സംരക്ഷിക്കാം
ലോക ഭൗമദിനം ആചരിക്കുന്നോരീ വേളയിൽ...
പാതയിൽ നിന്നുമിനി ജോലി തുടങ്ങാം നമുക്കെല്ലാം! -
പുഴയായൊഴുകാം
ഒഴുകുന്ന പുഴ പോലെ...
പുഴയുടെ സ്വഭാവം ഒഴുകിക്കൊണ്ടേയിരിക്കുക എന്നതാണ്. തീരത്തുള്ള കാഴ്ചകളോ ആരവങ്ങളോ
... -
ബക്കറ്റ്
ഒമ്പതുമാസം തികയാതെ പെറ്റതിനാലോ
കാഴ്ചയിൽ ചന്തക്കുറവുള്ളതിനാലോ; -
ഇരുകാലി...
ഞാന്‍ ആരാണ്
...
എനിക്കറിയില്ല
അല്ലെങ്കില്‍ എനിക്ക് ഓർമ്മയില്ല
പേരെന്താണ്...
നാട് -
കവിത വിഷുപ്പുലരി
ഗ്രീഷ്മം പൂത്തുലഞ്ഞ നാളിനുമേൽ
പുതുനാമ്പുകൾ മിഴിപൂട്ടും വേളയിൽ
ഹൃദയവെളിച്ചത്തിൻ ഹേമാഭയിൽ
... -
കൊമ്പൻ
കാട് പിളർത്തി തൂണുകൾ നാട്ടി,
കാനനവാസികൾ ചുവടിനായലഞ്ഞു. -
പുണ്യഭൂമി
വിദ്യ ഹിമാചലസമതല ഭൂമി
വീര പുരാതന ചരിത മുറങ്ങും ത്യാഗോജ്ജ്വലഭൂമീ -
പക്ഷി
കടും നീലവര്‍ണ്ണാകാശത്തിലേക്ക്
...
ചിറകടിച്ചുയരുന്ന പക്ഷി
തിളങ്ങുന്ന വര്‍ണ്ണത്തൂവലുകള്‍
കാറ്റിന്‍ -
അസ്തമയം
അസ്തമിച്ചെത്ര സാമ്രാജ്യങ്ങൾ,
...
അസ്തമിച്ചെത്ര കുടിപ്പോരുകൾ!
കെട്ടുതീർന്നെത്ര -
ബന്ധനം
നിൻമൊഴിയിലൂറും
...
പ്രണയാക്ഷരങ്ങളെ,
തൂമഞ്ഞു തുള്ളിയിൽ
ചാലിച്ചെടുത്തിട്ട്,
ഒരു -
അരനാഴിക നേരം
ഈശനോടൊത്തൊട്ടു-
നേരം വസിക്കുവാൻ
ഈദൃശ ഭാരങ്ങ-
ളൊക്കെയകറ്റുവാൻ -
പ്രണയം ധന്യം
പരതിഞാൻ പെരുവഴിയിൽ വിജനത-
യിൽ, നിശ്ശബ്ദതയിൽ കൂരിരുട്ടിൽ,
പച്ച വെളിച്ചത്തിൽ പൊരുളറിഞ്ഞീല,
... -
അറിയാതെ പോകുന്നവർ
മകരത്തണുപ്പുമാറി പകൽ പുഞ്ചിരിച്ചുനിൽക്കെ
...
അറിയാതെ പൂമരങ്ങൾ സാന്ദ്രമായ് പുഞ്ചിരിച്ചു
ചില്ലകൾ -
കുടിച്ചു തീർത്ത നന്മകൾ
നനഞ്ഞു തീർത്ത നന്മകളിൽ
...
കുടിച്ചു വറ്റിച്ചതിന്റെ പാടുണ്ടായിരുന്നു.
കൈ പിടിച്ചെഴുതിയ അക്ഷരങ്ങൾക്ക്
ഉരുണ്ട് -
എന്നിലെ ഓർമ്മവസന്തം
അക്ഷരപ്പൂങ്കാവിന്നിടനാഴിതൻ
നിഴൽപ്പൂക്കളെമുത്തിവന്ന കാറ്റിൽ
ആകാശമറിയാതൊളിപ്പിച്ചൊരു
... -
നിഷ്കളങ്കൻ
അമ്മ'തന്നമരത്തെ തിളക്കമായ
ചിരിയുടെ മന്നനിന്ന് വിട പറഞ്ഞു! -
പ്രാർത്ഥന
ആത്മാവിലെന്നും വിളങ്ങിനിന്നീടുന്ന,
ചൈതന്യ ദിവ്യപ്രകാശമേ നീ...
തോരാത്ത കണ്ണീരിലൊഴുകിടും
... -
വെളിച്ചം തേടി
വെറുതെ ചാരിയിട്ട വാതിലിൽ
...
കാറ്റു വന്നു എത്തി നോക്കി
കാറ്റിനു പുറകെയെൻ
പാദങ്ങളും -
ജനനി
അനപത്യദുഃഖത്തി-
ന്നൊടുവിലായറിയുന്നെ-
ന്നോമൽക്കുരുന്നിൻ
ഹൃദയ താളം! -
കാറ്റ്
കുന്നിൻ ചെരുവിൽ
കാറ്റിനെ കണ്ടപ്പോൾ
നെഞ്ചിനകത്തോരാന്തല് തോന്നി .
എന്താ അളിയാ ഒറ്റക്കെന്നു
... -
അമ്മ മണം
ഇണങ്ങാതെ അക്ഷരശലഭങ്ങൾ
മിഴിരേഖയിൽ ചിറകടിച്ച രാവിൽ,
ഒരു നുള്ളുറക്കം വരം ചോദിക്കേ
... -
മുഖം
നിൻ മുഖം കാണാൻ
...
എന്നെ നോക്കു
കണ്ണാടി ചൊല്ലി പറഞ്ഞപ്പോൾ....
എൻ മുഖം എന്റെതായിട്ടും
എനിക്ക് കാണാത്ത -
പൊരുത്തക്കേടുകൾ
വൈജാത്യം
...
മനസ്സിൽ ജനിക്കുന്നതും നാവിൽ നിന്ന്
ചെവിയിലേക്ക് ശബ്ദതരംഗമായി
എത്തുന്നതും തമ്മിലുള്ള എന്റെ വാക്കിന്റെ -
രൂപം
ആരോ വന്നിട്ടുണ്ടമ്മേ..
...
പാൽക്കാരനല്ല, പത്രക്കാരനുമല്ല
വീടിനു പുറത്താരോ
അകത്തേക്കു -
മഞ്ചാടിക്കാലം
ഇന്നലെതന്നോർമ്മ തൂവലിനാൽ
ഇറുകെപ്പുണർന്നാ കളിമുറ്റംമഞ്ഞക്കിളിക്കൂട്ടമെന്നപോൽ
... -
വീണ്ടും വസന്തം
മകളേ, കയറുവാനിനിയുമേറെ,
...
തളരാതെ കാൽകൾ ചലിച്ചിടേണം
സുഖദുഃഖ സമ്മിശ്ര സാഗരത്തിൽ
മുങ്ങാതെ -
നിലാമഴ
തണുത്ത ഏകാന്തമാം
ഈ നക്ഷത്രരാവില്‍
തെളിയും നിലാവിന്‍
ആകാശഗംഗയിലൊഴുകും
നക്ഷത്രപ്പൂക്കള്‍ -
ഒറ്റുകാരുടെ നിലവിളി
ഒറ്റുകാരുടെ നിലവിളികൾ ഉയരുന്നുണ്ട്
...
ഒറ്റുകൊടുക്കപ്പെട്ടവരുടെ ചിരിയും!
വൈരുദ്ധ്യങ്ങളുടെ -
ചൂൽ
താഴെ തറയും മേൽചുവരും
മാറാലകെട്ടിയ മേൽക്കൂരയും
എൻ്റെ യൗവ്വനം കവർന്നെടുത്തപ്പോൾ
... -
ദീനദളങ്ങൾ
ക്ഷരപ്പുണ്യത്തിൻ ചന്തമേറും
ജ്ഞാനപൂവാക പൂത്തുലഞ്ഞാ
അക്ഷരപ്പൂന്തോപ്പിൻ ബാല്യങ്ങൾ
... -
മൂന്ന് കവിതകൾ
അടുപ്പ്
ഊതിയതൊന്നും
എന്നെ തണുപ്പിക്കാനായിരുന്നില്ലെന്ന്
... -
ജനാധിപത്യം
ജനങ്ങളെ നയിക്കുവാൻ
ജനങ്ങളാലെ വന്നവർ
വിവേചനം പുലർത്തിയാൽ
ജനാധിപത്യമാകുമോ..? -
രൂപാന്തരം
ദർപ്പണപാളിക്കു നേർക്കുനേർ നിന്നൊട്ടു
ഞെട്ടി ഞാനെന്നുടെപ്രതിരൂപക്കാഴ്ചയിൽ!രൂപിണീ, നിന്നുടെ
... -
ബാല്യം
കാട്ടുവഴിയോരത്തീ മുള്‍പ്പടര്‍പ്പില്‍
പേരറിയാപ്പൂക്കള്‍ വര്‍ണ്ണവസന്തം
ഒറ്റയടിപ്പാത വളഞ്ഞും തിരിഞ്ഞും
... -
നിനക്കായ്
എന്നുമീ ഏകാന്ത തീരങ്ങളിൽ എന്തിനോ വേണ്ടി ഞാനിരുന്നു
എന്നും നിനക്കായ് കാത്തിരിക്കാൻ
എന്റെ മനമിന്നും തുടിക്കുകയായി
ജീവിതനൗക തുഴഞ്ഞു പോകേ ജാലങ്ങൾ കാണിച്ച് മഞ്ഞുപോകേ
എവിടെ നീ മാഞ്ഞുമറഞ്ഞു പോയി
എങ്കിലും നിന്നെ ഞാൻ കാത്തിരിക്കും -
നിനക്കായ് മാത്രം
പ്രണയത്തിൻ പൗർണമിപ്പാലൊഴുക്കൂ
എന്റെ ഹൃദയത്തിന്നുള്ളിലെ തീയകറ്റൂ... -
നെരിപ്പോടുകൾ
ചിലപ്പോഴെല്ലാം,
ഉപ്പുരസമുള്ള കാറ്റ്
വിജയത്തിൻറെമേൽ
തുരുമ്പിൻറെ ചിത്രം
വരയ്ക്കുന്നതു കാണാം. -
എഴുതാത്ത പുസ്തകം
ഒന്നുമെഴുതാത്ത പുസ്തകത്താളിലെ
...
വെൺമയിൽ നോക്കിപ്പകച്ചിരിക്കുമ്പോൾ,
കേൾപ്പൂ -
ഒഴുക്ക്
ഞാനൊരു 'കഥ' യെഴുതി;
ഏകാന്തമായിരുന്നു വായിച്ചു;
എന്തോ ഒരു അപൂർണ്ണത;
എന്താണെന്നു പിടിക്കിട്ടുന്നില്ല;
എന്തോ ഉണ്ടെന്നൊരു തോന്നൽ;
ഉപേക്ഷിക്കാനും വയ്യ!ചിന്തിക്കാൻ സമയമില്ല;
സ്ഥാനത്തും അസ്ഥാനത്തും വെട്ടി;-
... -
ഹിമാവാനോട്
ഹിമഗിരി സാനുക്കളിൽ ചെന്നു രാപ്പാർക്കണമെന്നെൻ,
...
ഹൃദയം കൊതിക്കുന്നൂ വിഫലം മമ സ്വപ്നം!
ഇത്ര -
മാനസപുത്രി
പുഞ്ചിരി തൂകുന്ന കണ്മണിയേ
തുള്ളിക്കളിക്കെടീ പെൺമണിയേ...
കനവിന്റെ ചില്ലയിൽ നീ വിരിഞ്ഞു
... -
തിരികെയെത്തില്ല
ഒതുക്കുകല്ലുകളിറങ്ങുമ്പോൾ സ്വപ്നം കണ്ടു ഞാനും
...
ഒരുമയോടെയുള്ള ജീവിതം ഭൂമിയിൽ.
ഓർമകളെന്നിൽ -
ജന്മങ്ങൾ
തിളച്ചുരുകുന്ന ഗ്രീഷ്മം
...
വന്‍മരത്തില്‍ നിന്നും
ഞെട്ടറ്റു വീഴുന്ന പഴുത്തില
തിളങ്ങും -
കുടിച്ചു തീർത്ത നന്മകൾ
നനഞ്ഞു തീർത്ത നന്മകളിൽ
...
കുടിച്ചു വറ്റിച്ചതിന്റെ പാടുണ്ടായിരുന്നു.
കൈ പിടിച്ചെഴുതിയ അക്ഷരങ്ങൾക്ക്
ഉരുണ്ട് -
അതിജീവിത
- MR Points: 100
- Status: Ready to Claim
ഹാഷ്ടാഗിന്റെ വേലിവക്കിൽ എത്രയോ
...
പകലന്തികളിൽ നീലിച്ചു -
കോവിഡിന്റെ ബാക്കിപത്രം
പ്രതീക്ഷയുടെ
...
ഒൻപതു മാസങ്ങളെ
മണ്ണിൽ താഴ്ത്തി
നിങ്ങൾ നന്നായി
കൈ കഴുകിയിരിക്കുന്നു.
പതിനാലു -
കനകത്തിളക്കം
പൂത്തുലഞ്ഞീടുന്ന മഞ്ഞമന്ദാരങ്ങൾ
ധരണിയിൽ പൊൻപ്രഭ പൂകിനിൽപ്പൂ! -
അരാജകത്വം
ഭാരതാംബതൻ മടിയി-
ലിന്നഭിമാനിയാകിലു-
മെന്നുള്ളത്തിൻ പിടച്ചിൽ
ഞാനറിയുന്നു കാലമേ... -
ഗുരുവന്ദനം
എന്നും നമിക്കുന്നു
ഗുരുനാഥരെയെൻ,
ശക്തൻ്റെ മണ്ണിൻ
കഥ തീരുവോളം.
ശാന്തമായൊന്നു
... -
ഉത്സവമേളം
നിലകളിടികോല്‍
നാലിരട്ടി മേളപ്പെരുക്കം
വലംതലയിലത്താളം
കൊമ്പുകുഴലെത്ര മോഹനം -
വ്യാജ നിസ്സഹായത സമർപ്പിക്കപ്പെടുന്ന വിധം
അഫ്രീനാ.......
നിന്റെ ചൂണ്ടുവിരലിന്നറ്റത്തെ,
സ്നേഹം കാണുന്നു.
ധീരത കാണുന്നു.
അനീതി കാണുന്നു.
... -
ഓർമ്മകളുടെ ശേഷിപ്പുകൾ
പോയ കാലത്തിന്റെ
ശേഷിപ്പുകളെന്നിൽ,
ഓർമ്മതന്നോളങ്ങൾ
സൃഷ്ടിച്ചുണരവേ;
... -
ഗണിതം മധുരം
ഒരു വിരോധാഭാസം
ചിലരങ്ങനെയാണ്
ജീവിച്ചിരിക്കുമ്പോളന്യന്റെ
മുഖത്തോട്ടു നോക്കി
നല്ലതാണെന്നുറക്കെ പറയാൻ
... -
കാത്തിരിപ്പൂ ഞാൻ
ദൂരെയുള്ളോരാ
സ്വപ്നത്തിൻ ഭൂമിയിൽ,
മരുവുമെൻ പ്രിയ-
നാഥനിങ്ങെത്തുവാൻ;
... -
ആവേശമായി
തെക്കിനിക്കോലായിലെത്ര നേരം നിന്റെ
നനവാർന്ന മിഴികളിൽ നോക്കിയിരുന്നതും
ഓടിക്കളിക്കുന്ന പ്രണയാർദ്രമീനുക-
... -
അന്ധ വിശ്വാസങ്ങൾ
യാത്രക്കിടെ
കുറുകെചാടി
കരിമ്പൂച്ച, -
സമ്മാനം
ആ മരക്കൊമ്പില്‍ തൂങ്ങും
...
ഊഞ്ഞാലിലാടാനായി
ആരാദ്യം -
വായിച്ചു തീർന്ന പുസ്തകം
- MR Points: 100
- Status: Ready to Claim
ഞാനിന്നു വെറുമൊരു
...
വായിച്ച പുസ്തകം
നിൻ മുന്നിൽ വെറുമൊരു
വായിച്ച പുസ്തകം
എന്നിലെ വരികൾ
ഓരോന്നുമായി നീ -
തീർഥയാത്ര
വിഹായസ്സിൻ്റെ വിരിമാറിലേക്ക്,
...
വിശുദ്ധിയോടെയൊരു തീർഥയാത്ര!
വസന്തകാലപറവയെപോൽ,
വരം -
സമ്പർക്കം
തൊട്ടാവാടീ, നിനക്കീ പറമ്പിന്റെയതിര്
...
ഭേദിക്കുകിൽ, ആരേം ഭയക്കാനില്ല.
ചെങ്കൽ ഭിത്തിക്കപ്പുറം -
സ്നേഹിക്കയില്ല ഞാൻ
വിട പറയാൻ വെമ്പുന്ന
കാലമേ നീയെന്നിൽ,
വിരഹം നിറച്ചു
മറയുകയോ? -
പുതുയാത്ര
വെള്ളിമേഘപ്പുഴയിൽ വീണു
പൊലിഞ്ഞ താരക സ്വപ്നങ്ങളും,
... -
മകനേ...... ഒരു നിമിഷം....
ബാല്യത്തിൽ നീ കമലയുടെ
...
'നെയ്പ്പായസം' നുണയണ-
മെന്നാലേ അമ്മതൻ നീറിയ
ജീവിത -
യാത്രാമൊഴി
എന്നെ വിട്ടകലുന്ന വർഷത്തിനോടു ഞാൻ
...
ഏതു യാത്രാമൊഴി ചൊല്ലിപ്പിരിഞ്ഞിടും?
മായുന്ന കാൽപ്പാടു -
എന്റെ രാത്രിയും ഉറക്കവും
ഉറങ്ങാൻ നേരമായി...
മനസ്സിൽ തെളിഞ്ഞുകത്തുന്ന
പകലിനെ അണച്ചശേഷം
... -
നഷ്ടപ്പെട്ടവ /നഷ്ടപ്പെടുത്തിയവ
- MR Points: 100
- Status: Ready to Claim
ദൈവമെന്റെ
ബാല്യത്തിലേക്കൊരു
'പഞ്ചാരമിട്ടായി ' ഉരുട്ടിയിട്ടു.
അതിന്റെ മധുരം
... -
ആല്‍ബം
കറുപ്പിലും വെളുപ്പിലും
മുങ്ങിയ ഓര്‍മ്മചിത്രങ്ങള്‍.
ഒരു വിളിപ്പാടകലെ സായംസന്ധ്യ
... -
വർണ്ണാന്ധതയുള്ള ചിത്രകാരൻ
ആകാശത്തിന്റെ നടുക്ക്
...
ഒരു ചിത്രകാരനുണ്ടായിരുന്നു.
വർണ്ണാന്ധത*യുള്ള
ഒരു ചിത്രകാരൻ!!!
ക്യാൻവാസുകൾ -
ബലിതർപ്പണം
അമ്മയെക്കാണാം നാളെ
അകക്കണ്ണടച്ചാൽ മതീ,
അച്ഛനാണു പറഞ്ഞതിപ്പോ-
ളരികിൽ ചേർത്തുറക്കാൻ നേരം -
സാന്ത്വനമകലെയോ
ആൽമരച്ചോട്ടിലെ ശീതളച്ഛായയി-
...
ലല്പമിരുന്നിടാനാശയേറി!
ചെമ്മാനം പൂക്കുന്ന ശാരദ സന്ധ്യയി-
ലവശനായച്ഛൻ -
നമുക്കിടയിൽ
പരനും അപരനും ചേർന്ന്
...
നമുക്കിടയിൽ ഒളിച്ചു കളിക്കുന്നു.
അപരനെ മുഖം മിനുക്കി
അഴിച്ചു വിട്ട്, ഞാനൂറി -
പുതിയ ' പഞ്ചതന്ത്ര' കഥകൾ
കാക്കയുടെ കൂട്ടിൽ
കുയിൽ മുട്ടയിട്ടു.
വിരിഞ്ഞ കുഞ്ഞിന്റെ
മാറ്റം കണ്ടിട്ടും
കാക്ക തൻകുഞ്ഞായി
... -
സുഗതകുമാരി അമ്മ
സുവർണകാലത്തിന്റെ
സുകൃതമായ് മാറിയ,
മലയാള മണ്ണിന്റെ
ലാവണ്യമേ... -
പെരുവിരൽ
മുള ചുവപ്പിച്ച കയ്യിലെ
ഇരട്ട വരക്കുള്ളിൽ
കണ്ണീർ തുള്ളികൾ - മുഖം
കറുപ്പിച്ചുരുണ്ടിരിക്കുന്നു. -
മൗനമന്ദാരം
ഋതുഭേദമറിയാതെ ഇരവിലും പകലിലും
മൗനം പൊതിഞ്ഞു നീ നിൽക്കയാവാം, -
കരച്ചിലിന്റെ രാഷ്ട്രീയം
കരയണം
ദിഗന്തങ്ങൾ ഭേദിച്ചു രോദനം
മാറ്റൊലിച്ചെങ്ങും മുഴങ്ങണം!
കരയുന്ന കുഞ്ഞിനെ
ഗതിയുള്ളു ഭൂമിയിൽ! -
ഒറ്റയ്ക്ക്
ഒറ്റയ്ക്ക് തന്നെ
ചെന്നുകാണേണ്ട
ചില ഓർമ്മകളുണ്ട്.
Page 1 of 12