Poetry

  • പകൽപ്പാതി

    പിന്നിലൊട്ടിനിൽക്കുമ്പോൾ നിനക്കേറ്റം പ്രിയതരം
    എൻ്റെ ജീവൻ്റെ ഹരിത മുദ്രകൾ....

  • വിരൽതുമ്പിൽനിന്ന് ഉപേക്ഷിക്കപ്പെടുന്ന വാക്കുകൾ

    എഴുത്തുകാരാ,
    വിരൽതുമ്പിൽ നിന്നും
    നിങ്ങളുപേക്ഷിക്കുന്ന വാക്കുകൾ      എവിടെ പോകുമെന്നറിയാമോ ?
    അകത്തെ

    ...
  • കൂട്ട്

    • MR Points: 100
    • Status: Ready to Claim

    അപരാധിയായി ഞാനി-
    വിടെ ജീവിത പടവുകൾ
    പിറകിലേയ്ക്കിറങ്ങി
    നടക്കവെ!

  • ആഭാസവ്യവസ്ഥ

    കരയല്ലേ കരികളെ
    കരയാതിരിക്കുക, നിൻ
    കരയിൽ കയറുവോർ
    കരയില്ല നിശ്ചയം. 

  • വാക്കുകളുടെ നിള

    വാക്കുകൾ വറ്റിപ്പോയ നിളയാണിന്നെൻ്റെ മാനസ്സം.
    മൗന വല്മീകങ്ങളിൽ ഞാനോ കുടിയിരിക്കുമ്പോൾ,...

  • കിനാവ്

    കണ്ടു ഞാനും കിനാവ്
    സ്നേഹം കൊതിക്കും കിനാവ്
    അതിൽ നിന്റെ മുഖം തെളിവായ് നിൽക്കും
    മധുരം കനിയും

    ...
  • പ്രണയം.. ഒരു ജനിതക വൈകല്യം

    • MR Points: 0
    • Status: Ready to Claim

    എങ്ങിനെ ജീവിക്കാനാണ്?
    നിൻ്റെ ശ്വാസത്തിലൂടെ മാത്രമിങ്ങനെ ശ്വസിച്ച്ശ്വസിച്ച്....
    ഏത് കൊടുംതണുപ്പിലും
    ഞാൻ

    ...
  • കർഷകൻ

    മണ്ണിൻ മനസ്സറിവുള്ളോരാണേ,
    മണ്ണോളം താഴാൻ മനസ്സിവർക്കുണ്ടേ. 

  • ചില മറവികൾ

    മനോഹരമായ ചില മറവികളുണ്ട്.
    ഓർക്കുന്ന അതേ നിമിഷത്തിൽത്തന്നെ
    മറന്നുപോകുന്നവ.

  • ഡിവോഴ്സ്

    വാദം കഴിഞ്ഞു,
    പ്രതിവാദം കഴിഞ്ഞു.
    വിധി വന്നപ്പോൾ,
    അച്ഛനുമമ്മയും രണ്ട്. 

  • നഗരചക്രം

    വെയിലേറ്റു വാടിയ കെട്ടിടത്തിൽ,
    തണലേറ്റിരുന്നു തൻ കടമകൾ ചെയ്യും;

  • മാതൃ വന്ദനം

    മാനത്തെ വാരിളം തിങ്കൾക്കലപോലെ.
    സന്ധ്യക്കു പൂത്തൊരു പാരിജാതം പോലെ.
    എന്നുമെന്നുള്ളിൽ...

  • ഒരാൾ മാത്രം

    പകലെരിഞ്ഞകന്ന നിഴൽപ്പാടുകളിൽ  
    നിലാമുല്ലകൾ തളിർക്കുന്ന വേളയിൽ  
    പോയ വസന്തത്തിൻ വിരഹരേഖയിൽ...

  • വിയോഗം

    മരണം തടുക്കാൻ പഠിക്കാഞ്ഞതോ
    ദൈവത്തിൻ നാട്ടിൽ പിറവിയെടുത്തതോ?  

  • ഇങ്ങനെ ജീവിച്ചു നോക്കൂ

    ദൂരെ ദൂരെ
    അറിയാത്ത ജനങ്ങളുള്ള തെരുവിലൂടെ നടക്കണം. 

  • ശയ്യ 

    നിശാ പുഷ്പങ്ങളെ നിങ്ങൾ 
    നിശീധത്തിൽ മാലാഖമാരെ 
    കാണുന്നവരാണ് ജനിമൃതികളിൽ
    സാക്ഷി

    ...
  • ചതിക്കിണർ

    പൊരിയുന്ന വേനലിൽ
    വെറിപൂണ്ടു പാഞ്ഞ ഞാൻ,
    കിണറിന്റെരുട്ടിലേ
    ക്കടിതെറ്റി വീണു പോയ്! 

  • പുതിയ ബാല്യം

    വെയിലൊന്നേൽക്കാതെ, തൊടികൾ കാണ്മാതെ,
    ഫോണിൽ കുരുങ്ങിക്കിടക്കുന്നു പൈതങ്ങൾ.  

  • പഞ്ചിംഗ് മെഷിൻ

    ആഫിസ്സിൽ ചെന്ന് കയറുമ്പോഴൊക്കെ സ്വാഗാതമോതും
    ഇറങ്ങി വരുമ്പോള്‍ നന്ദി പറയും
    സത്യത്തിൽ മറ്റാരിൽ നിന്നും

    ...
  • കിണറ്റിലെ കരടി

    ഞാനുമൊരു ജീവി, മനുഷ്യനെപ്പോലെ,
    വിശപ്പിന്റെ,യുൾവിളിയറിയുമൊരു ജീവി.

  • മാറിക്കയറുന്ന ഇടങ്ങൾ

    മാറിക്കയറിയ 
    ഒരു തീവണ്ടിക്കുള്ളിലാണ് ഞാൻ
    ഒരു പരിചയവുമില്ലാത്ത സ്റ്റേഷനുകൾക്കിടയിലൂടെ 
    അന്തംവിട്ടു

    ...
  • ലിഫ്റ്റ്

    വസ്ത്രമലക്കി തൻ ജീവിതം വെൺമയായ്-
    ത്തീർക്കുമൊരമ്മയെക്കാണുന്നു ഞാൻ. 

  • ഭൂമിയേ സംരക്ഷിക്കാം

     

    ലോക ഭൗമദിനം ആചരിക്കുന്നോരീ വേളയിൽ... 
    പാതയിൽ നിന്നുമിനി ജോലി തുടങ്ങാം നമുക്കെല്ലാം!

  • പുഴയായൊഴുകാം

    ഒഴുകുന്ന പുഴ പോലെ... 

    പുഴയുടെ സ്വഭാവം ഒഴുകിക്കൊണ്ടേയിരിക്കുക എന്നതാണ്. തീരത്തുള്ള കാഴ്ചകളോ ആരവങ്ങളോ

    ...
  • ബക്കറ്റ്

    ഒമ്പതുമാസം തികയാതെ പെറ്റതിനാലോ 
    കാഴ്ചയിൽ ചന്തക്കുറവുള്ളതിനാലോ; 

  • ഇരുകാലി...

    ഞാന്‍ ആരാണ്
    എനിക്കറിയില്ല
    അല്ലെങ്കില്‍ എനിക്ക് ഓർമ്മയില്ല
    പേരെന്താണ്...
    നാട്

    ...
  • കവിത വിഷുപ്പുലരി

    ഗ്രീഷ്മം  പൂത്തുലഞ്ഞ നാളിനുമേൽ
    പുതുനാമ്പുകൾ മിഴിപൂട്ടും വേളയിൽ
    ഹൃദയവെളിച്ചത്തിൻ ഹേമാഭയിൽ...

  • കൊമ്പൻ

    കാട് പിളർത്തി തൂണുകൾ നാട്ടി,
    കാനനവാസികൾ ചുവടിനായലഞ്ഞു. 

  • പുണ്യഭൂമി

    വിദ്യ ഹിമാചലസമതല ഭൂമി 
    വീര പുരാതന ചരിത മുറങ്ങും ത്യാഗോജ്ജ്വലഭൂമീ

  • പക്ഷി

    കടും നീലവര്‍ണ്ണാകാശത്തിലേക്ക്
    ചിറകടിച്ചുയരുന്ന പക്ഷി
    തിളങ്ങുന്ന വര്‍ണ്ണത്തൂവലുകള്‍
    കാറ്റിന്‍

    ...
  • അസ്തമയം

    അസ്തമിച്ചെത്ര സാമ്രാജ്യങ്ങൾ,
    അസ്തമിച്ചെത്ര കുടിപ്പോരുകൾ!
    കെട്ടുതീർന്നെത്ര

    ...
  • ബന്ധനം

    നിൻമൊഴിയിലൂറും
    പ്രണയാക്ഷരങ്ങളെ,
    തൂമഞ്ഞു തുള്ളിയിൽ
    ചാലിച്ചെടുത്തിട്ട്,
    ഒരു

    ...
  • അരനാഴിക നേരം

    ഈശനോടൊത്തൊട്ടു-
    നേരം വസിക്കുവാൻ
    ഈദൃശ ഭാരങ്ങ-
    ളൊക്കെയകറ്റുവാൻ 

  • പ്രണയം ധന്യം

    പരതിഞാൻ പെരുവഴിയിൽ വിജനത-
    യിൽ, നിശ്ശബ്ദതയിൽ കൂരിരുട്ടിൽ,
    പച്ച വെളിച്ചത്തിൽ പൊരുളറിഞ്ഞീല, ...

  • അറിയാതെ പോകുന്നവർ

    മകരത്തണുപ്പുമാറി പകൽ പുഞ്ചിരിച്ചുനിൽക്കെ 
    അറിയാതെ പൂമരങ്ങൾ സാന്ദ്രമായ് പുഞ്ചിരിച്ചു
    ചില്ലകൾ

    ...
  • കുടിച്ചു തീർത്ത നന്മകൾ

    നനഞ്ഞു തീർത്ത നന്മകളിൽ
    കുടിച്ചു വറ്റിച്ചതിന്റെ പാടുണ്ടായിരുന്നു.
    കൈ പിടിച്ചെഴുതിയ അക്ഷരങ്ങൾക്ക്
    ഉരുണ്ട്

    ...
  • എന്നിലെ ഓർമ്മവസന്തം

     

    അക്ഷരപ്പൂങ്കാവിന്നിടനാഴിതൻ 
    നിഴൽപ്പൂക്കളെമുത്തിവന്ന കാറ്റിൽ
    ആകാശമറിയാതൊളിപ്പിച്ചൊരു...

  • നിഷ്കളങ്കൻ

    അമ്മ'തന്നമരത്തെ തിളക്കമായ
    ചിരിയുടെ മന്നനിന്ന് വിട പറഞ്ഞു!

  • പ്രാർത്ഥന

    ആത്മാവിലെന്നും വിളങ്ങിനിന്നീടുന്ന,
    ചൈതന്യ ദിവ്യപ്രകാശമേ നീ...
    തോരാത്ത കണ്ണീരിലൊഴുകിടും...

  • വെളിച്ചം തേടി

    വെറുതെ ചാരിയിട്ട വാതിലിൽ 
    കാറ്റു വന്നു എത്തി നോക്കി
    കാറ്റിനു പുറകെയെൻ 
    പാദങ്ങളും

    ...
  • ജനനി

    അനപത്യദുഃഖത്തി-
    ന്നൊടുവിലായറിയുന്നെ-
    ന്നോമൽക്കുരുന്നിൻ
    ഹൃദയ താളം!

  • കാറ്റ്

    കുന്നിൻ ചെരുവിൽ
    കാറ്റിനെ കണ്ടപ്പോൾ 
    നെഞ്ചിനകത്തോരാന്തല്  തോന്നി . 
    എന്താ അളിയാ ഒറ്റക്കെന്നു ...

  • അമ്മ മണം

    ഇണങ്ങാതെ അക്ഷരശലഭങ്ങൾ
    മിഴിരേഖയിൽ ചിറകടിച്ച രാവിൽ, 
    ഒരു നുള്ളുറക്കം വരം ചോദിക്കേ...

  • മുഖം

    നിൻ മുഖം കാണാൻ
    എന്നെ നോക്കു 
    കണ്ണാടി ചൊല്ലി പറഞ്ഞപ്പോൾ....
    എൻ മുഖം എന്റെതായിട്ടും
    എനിക്ക് കാണാത്ത

    ...
  • പൊരുത്തക്കേടുകൾ

    വൈജാത്യം
    മനസ്സിൽ ജനിക്കുന്നതും നാവിൽ നിന്ന്
    ചെവിയിലേക്ക് ശബ്ദതരംഗമായി
    എത്തുന്നതും തമ്മിലുള്ള എന്റെ വാക്കിന്റെ

    ...
  • രൂപം

    ആരോ വന്നിട്ടുണ്ടമ്മേ..
    പാൽക്കാരനല്ല, പത്രക്കാരനുമല്ല
    വീടിനു പുറത്താരോ
    അകത്തേക്കു

    ...
  • മഞ്ചാടിക്കാലം

    ഇന്നലെതന്നോർമ്മ തൂവലിനാൽ
    ഇറുകെപ്പുണർന്നാ കളിമുറ്റം 

    മഞ്ഞക്കിളിക്കൂട്ടമെന്നപോൽ...

  • വീണ്ടും വസന്തം

    മകളേ, കയറുവാനിനിയുമേറെ,
    തളരാതെ കാൽകൾ ചലിച്ചിടേണം
    സുഖദുഃഖ സമ്മിശ്ര സാഗരത്തിൽ
    മുങ്ങാതെ

    ...
  • നിലാമഴ

    തണുത്ത ഏകാന്തമാം
    ഈ നക്ഷത്രരാവില്‍
    തെളിയും നിലാവിന്‍
    ആകാശഗംഗയിലൊഴുകും
    നക്ഷത്രപ്പൂക്കള്‍

  • ഒറ്റുകാരുടെ നിലവിളി

    ഒറ്റുകാരുടെ നിലവിളികൾ ഉയരുന്നുണ്ട്
    ഒറ്റുകൊടുക്കപ്പെട്ടവരുടെ ചിരിയും!
    വൈരുദ്ധ്യങ്ങളുടെ

    ...
  • ചൂൽ

    താഴെ തറയും മേൽചുവരും
    മാറാലകെട്ടിയ മേൽക്കൂരയും
    എൻ്റെ യൗവ്വനം കവർന്നെടുത്തപ്പോൾ...

  • ദീനദളങ്ങൾ

    ക്ഷരപ്പുണ്യത്തിൻ ചന്തമേറും  
    ജ്ഞാനപൂവാക പൂത്തുലഞ്ഞാ 
    അക്ഷരപ്പൂന്തോപ്പിൻ ബാല്യങ്ങൾ...

  • മൂന്ന് കവിതകൾ

    അടുപ്പ്

    ഊതിയതൊന്നും
    എന്നെ തണുപ്പിക്കാനായിരുന്നില്ലെന്ന്...

  • ജനാധിപത്യം

    ജനങ്ങളെ നയിക്കുവാൻ
    ജനങ്ങളാലെ വന്നവർ
    വിവേചനം പുലർത്തിയാൽ
    ജനാധിപത്യമാകുമോ..? 

  • രൂപാന്തരം

    ദർപ്പണപാളിക്കു നേർക്കുനേർ നിന്നൊട്ടു  
    ഞെട്ടി ഞാനെന്നുടെപ്രതിരൂപക്കാഴ്ചയിൽ! 

    രൂപിണീ, നിന്നുടെ

    ...
  • ബാല്യം

    കാട്ടുവഴിയോരത്തീ മുള്‍പ്പടര്‍പ്പില്‍
    പേരറിയാപ്പൂക്കള്‍ വര്‍ണ്ണവസന്തം
    ഒറ്റയടിപ്പാത വളഞ്ഞും തിരിഞ്ഞും...

  • നിനക്കായ്

    എന്നുമീ ഏകാന്ത തീരങ്ങളിൽ എന്തിനോ വേണ്ടി ഞാനിരുന്നു 
    എന്നും നിനക്കായ്  കാത്തിരിക്കാൻ
    എന്റെ മനമിന്നും തുടിക്കുകയായി
    ജീവിതനൗക തുഴഞ്ഞു പോകേ ജാലങ്ങൾ കാണിച്ച് മഞ്ഞുപോകേ
    എവിടെ നീ മാഞ്ഞുമറഞ്ഞു പോയി 
    എങ്കിലും നിന്നെ ഞാൻ കാത്തിരിക്കും 

  • നിനക്കായ് മാത്രം

    പ്രണയത്തിൻ പൗർണമിപ്പാലൊഴുക്കൂ
    എന്റെ ഹൃദയത്തിന്നുള്ളിലെ തീയകറ്റൂ... 

  • നെരിപ്പോടുകൾ

    ചിലപ്പോഴെല്ലാം,
    ഉപ്പുരസമുള്ള  കാറ്റ്
    വിജയത്തിൻറെമേൽ
    തുരുമ്പിൻറെ ചിത്രം
    വരയ്ക്കുന്നതു കാണാം.

  • എഴുതാത്ത പുസ്തകം

    bamboo

    ഒന്നുമെഴുതാത്ത പുസ്തകത്താളിലെ
    വെൺമയിൽ നോക്കിപ്പകച്ചിരിക്കുമ്പോൾ,
    കേൾപ്പൂ

    ...
  • ഒഴുക്ക്

    ഞാനൊരു 'കഥ' യെഴുതി;
    ഏകാന്തമായിരുന്നു വായിച്ചു;
    എന്തോ ഒരു അപൂർണ്ണത;
    എന്താണെന്നു പിടിക്കിട്ടുന്നില്ല;
    എന്തോ ഉണ്ടെന്നൊരു തോന്നൽ;
    ഉപേക്ഷിക്കാനും വയ്യ!

    ചിന്തിക്കാൻ സമയമില്ല;
    സ്ഥാനത്തും അസ്ഥാനത്തും വെട്ടി;-...

  • ഹിമാവാനോട്

    ഹിമഗിരി സാനുക്കളിൽ ചെന്നു രാപ്പാർക്കണമെന്നെൻ,
    ഹൃദയം കൊതിക്കുന്നൂ വിഫലം മമ സ്വപ്നം!
    ഇത്ര

    ...
  • മാനസപുത്രി

    പുഞ്ചിരി തൂകുന്ന കണ്മണിയേ
    തുള്ളിക്കളിക്കെടീ പെൺമണിയേ...
    കനവിന്റെ ചില്ലയിൽ നീ വിരിഞ്ഞു...

  • തിരികെയെത്തില്ല

    ഒതുക്കുകല്ലുകളിറങ്ങുമ്പോൾ സ്വപ്നം കണ്ടു ഞാനും
    ഒരുമയോടെയുള്ള ജീവിതം ഭൂമിയിൽ.
    ഓർമകളെന്നിൽ

    ...
  • ജന്മങ്ങൾ

    തിളച്ചുരുകുന്ന ഗ്രീഷ്മം
    വന്‍മരത്തില്‍ നിന്നും
    ഞെട്ടറ്റു വീഴുന്ന പഴുത്തില
    തിളങ്ങും

    ...
  • കുടിച്ചു തീർത്ത നന്മകൾ

    നനഞ്ഞു തീർത്ത നന്മകളിൽ
    കുടിച്ചു വറ്റിച്ചതിന്റെ പാടുണ്ടായിരുന്നു.
    കൈ പിടിച്ചെഴുതിയ അക്ഷരങ്ങൾക്ക്
    ഉരുണ്ട്

    ...
  • അതിജീവിത

    • MR Points: 100
    • Status: Ready to Claim

    Shabana Abubaker

    ഹാഷ്ടാഗിന്റെ വേലിവക്കിൽ എത്രയോ
    പകലന്തികളിൽ നീലിച്ചു

    ...
  • കോവിഡിന്റെ ബാക്കിപത്രം

    പ്രതീക്ഷയുടെ 
    ഒൻപതു മാസങ്ങളെ
    മണ്ണിൽ താഴ്ത്തി 
    നിങ്ങൾ നന്നായി 
    കൈ കഴുകിയിരിക്കുന്നു. 
    പതിനാലു

    ...
  • കനകത്തിളക്കം

    പൂത്തുലഞ്ഞീടുന്ന മഞ്ഞമന്ദാരങ്ങൾ
    ധരണിയിൽ പൊൻപ്രഭ പൂകിനിൽപ്പൂ! 

  • അരാജകത്വം

    ഭാരതാംബതൻ മടിയി-
    ലിന്നഭിമാനിയാകിലു-
    മെന്നുള്ളത്തിൻ പിടച്ചിൽ
    ഞാനറിയുന്നു കാലമേ... 

  • ഗുരുവന്ദനം

    എന്നും നമിക്കുന്നു
    ഗുരുനാഥരെയെൻ,
    ശക്തൻ്റെ മണ്ണിൻ
    കഥ തീരുവോളം.
    ശാന്തമായൊന്നു  ...

  • ഉത്സവമേളം

    നിലകളിടികോല്‍
    നാലിരട്ടി മേളപ്പെരുക്കം
    വലംതലയിലത്താളം
    കൊമ്പുകുഴലെത്ര മോഹനം

  • വ്യാജ നിസ്സഹായത സമർപ്പിക്കപ്പെടുന്ന വിധം

    അഫ്രീനാ.......
    നിന്റെ ചൂണ്ടുവിരലിന്നറ്റത്തെ,
    സ്നേഹം കാണുന്നു.
    ധീരത കാണുന്നു.
    അനീതി കാണുന്നു....

  • ഓർമ്മകളുടെ ശേഷിപ്പുകൾ

    പോയ കാലത്തിന്റെ 
    ശേഷിപ്പുകളെന്നിൽ,
    ഓർമ്മതന്നോളങ്ങൾ
    സൃഷ്ടിച്ചുണരവേ;...

  • ഗണിതം മധുരം

    ഒരു വിരോധാഭാസം

    ചിലരങ്ങനെയാണ്
    ജീവിച്ചിരിക്കുമ്പോളന്യന്റെ
    മുഖത്തോട്ടു നോക്കി
    നല്ലതാണെന്നുറക്കെ പറയാൻ...

  • കാത്തിരിപ്പൂ ഞാൻ

    ദൂരെയുള്ളോരാ
    സ്വപ്നത്തിൻ ഭൂമിയിൽ,
    മരുവുമെൻ പ്രിയ-
    നാഥനിങ്ങെത്തുവാൻ;...

  • ആവേശമായി

    തെക്കിനിക്കോലായിലെത്ര നേരം നിന്റെ
    നനവാർന്ന മിഴികളിൽ നോക്കിയിരുന്നതും
    ഓടിക്കളിക്കുന്ന പ്രണയാർദ്രമീനുക-...

  • അന്ധ വിശ്വാസങ്ങൾ

    Ragisha Vinil

    യാത്രക്കിടെ
    കുറുകെചാടി
    കരിമ്പൂച്ച,

  • സമ്മാനം

    krishnakumar mapranam

    ആ മരക്കൊമ്പില്‍ തൂങ്ങും
    ഊഞ്ഞാലിലാടാനായി 
    ആരാദ്യം

    ...
  • വായിച്ചു തീർന്ന പുസ്തകം

    • MR Points: 100
    • Status: Ready to Claim

     

    ഞാനിന്നു വെറുമൊരു                            
    വായിച്ച പുസ്തകം                                     
    നിൻ മുന്നിൽ വെറുമൊരു                                 
    വായിച്ച പുസ്തകം                         
    എന്നിലെ വരികൾ                      
    ഓരോന്നുമായി നീ                    

    ...
  • തീർഥയാത്ര

    വിഹായസ്സിൻ്റെ വിരിമാറിലേക്ക്,
    വിശുദ്ധിയോടെയൊരു തീർഥയാത്ര!
    വസന്തകാലപറവയെപോൽ,
    വരം

    ...
  • സമ്പർക്കം

    Jasli kottakkunnu

    തൊട്ടാവാടീ, നിനക്കീ പറമ്പിന്റെയതിര്
    ഭേദിക്കുകിൽ, ആരേം ഭയക്കാനില്ല.
    ചെങ്കൽ ഭിത്തിക്കപ്പുറം

    ...
  • സ്നേഹിക്കയില്ല ഞാൻ

    വിട പറയാൻ വെമ്പുന്ന
    കാലമേ നീയെന്നിൽ,
    വിരഹം നിറച്ചു
    മറയുകയോ? 

  • പുതുയാത്ര

    manorama

    sajith n kumar

    വെള്ളിമേഘപ്പുഴയിൽ വീണു  
    പൊലിഞ്ഞ താരക സ്വപ്നങ്ങളും,...

  • മകനേ...... ഒരു നിമിഷം....

    Kamala Das - poet

    ബാല്യത്തിൽ നീ കമലയുടെ
    'നെയ്പ്പായസം' നുണയണ-
    മെന്നാലേ അമ്മതൻ നീറിയ
    ജീവിത

    ...
  • യാത്രാമൊഴി

    എന്നെ വിട്ടകലുന്ന വർഷത്തിനോടു ഞാൻ
    ഏതു യാത്രാമൊഴി ചൊല്ലിപ്പിരിഞ്ഞിടും?
    മായുന്ന കാൽപ്പാടു

    ...
  • എന്റെ രാത്രിയും ഉറക്കവും

    ഉറങ്ങാൻ നേരമായി...
    മനസ്സിൽ തെളിഞ്ഞുകത്തുന്ന
    പകലിനെ അണച്ചശേഷം ...

  • നഷ്ടപ്പെട്ടവ /നഷ്ടപ്പെടുത്തിയവ

    • MR Points: 100
    • Status: Ready to Claim

    ദൈവമെന്റെ 
    ബാല്യത്തിലേക്കൊരു
    'പഞ്ചാരമിട്ടായി ' ഉരുട്ടിയിട്ടു.
    അതിന്റെ മധുരം...

  • ആല്‍ബം

    കറുപ്പിലും വെളുപ്പിലും 
    മുങ്ങിയ ഓര്‍മ്മചിത്രങ്ങള്‍.
    ഒരു വിളിപ്പാടകലെ സായംസന്ധ്യ...

  • വർണ്ണാന്ധതയുള്ള ചിത്രകാരൻ

     

    ആകാശത്തിന്റെ നടുക്ക്
    ഒരു ചിത്രകാരനുണ്ടായിരുന്നു.
    വർണ്ണാന്ധത*യുള്ള
    ഒരു ചിത്രകാരൻ!!!
    ക്യാൻവാസുകൾ

    ...
  • ബലിതർപ്പണം

    അമ്മയെക്കാണാം നാളെ
    അകക്കണ്ണടച്ചാൽ മതീ,
    അച്ഛനാണു പറഞ്ഞതിപ്പോ-
    ളരികിൽ ചേർത്തുറക്കാൻ നേരം 

  • സാന്ത്വനമകലെയോ

    ആൽമരച്ചോട്ടിലെ ശീതളച്ഛായയി-
    ലല്പമിരുന്നിടാനാശയേറി!
    ചെമ്മാനം പൂക്കുന്ന ശാരദ സന്ധ്യയി-
    ലവശനായച്ഛൻ

    ...
  • നമുക്കിടയിൽ

    പരനും അപരനും ചേർന്ന്
    നമുക്കിടയിൽ ഒളിച്ചു കളിക്കുന്നു.
    അപരനെ മുഖം മിനുക്കി
    അഴിച്ചു വിട്ട്, ഞാനൂറി

    ...
  • പുതിയ ' പഞ്ചതന്ത്ര' കഥകൾ

    Jasli

    കാക്കയുടെ കൂട്ടിൽ
    കുയിൽ മുട്ടയിട്ടു.
    വിരിഞ്ഞ കുഞ്ഞിന്റെ
    മാറ്റം കണ്ടിട്ടും
    കാക്ക തൻകുഞ്ഞായി...

  • സുഗതകുമാരി അമ്മ

    Sugathakumari poet

    സുവർണകാലത്തിന്റെ
    സുകൃതമായ് മാറിയ,
    മലയാള മണ്ണിന്റെ
    ലാവണ്യമേ... 

  • പെരുവിരൽ

    മുള ചുവപ്പിച്ച കയ്യിലെ
    ഇരട്ട വരക്കുള്ളിൽ
    കണ്ണീർ തുള്ളികൾ - മുഖം
    കറുപ്പിച്ചുരുണ്ടിരിക്കുന്നു.

  • മൗനമന്ദാരം

    ഋതുഭേദമറിയാതെ ഇരവിലും പകലിലും 
    മൗനം പൊതിഞ്ഞു നീ നിൽക്കയാവാം, 

  • കരച്ചിലിന്റെ രാഷ്ട്രീയം

    കരയണം
    ദിഗന്തങ്ങൾ ഭേദിച്ചു രോദനം
    മാറ്റൊലിച്ചെങ്ങും മുഴങ്ങണം!
    കരയുന്ന കുഞ്ഞിനെ
    ഗതിയുള്ളു ഭൂമിയിൽ!

  • ഒറ്റയ്ക്ക്

    ഒറ്റയ്ക്ക് തന്നെ 
    ചെന്നുകാണേണ്ട 
    ചില ഓർമ്മകളുണ്ട്.